<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-4506348661145060216</id><updated>2012-03-29T22:55:47.792-07:00</updated><category term='കഥ'/><title type='text'>enthakadha</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://enthakadha.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default'/><link rel='alternate' type='text/html' href='http://enthakadha.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>santhosheditor</name><uri>http://www.blogger.com/profile/17823092935154172155</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>17</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-4506348661145060216.post-7750691425837613980</id><published>2012-03-27T03:36:00.000-07:00</published><updated>2012-03-27T03:36:52.459-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>കാത്തുനിന്ന കെ എസ്‌ ആര്‍ ടി സി ബസ്‌</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-46ONCTV_SKI/T3GYD44Oz_I/AAAAAAAAAq0/eksLX86p8bQ/s1600/ksrtc.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="200" src="http://2.bp.blogspot.com/-46ONCTV_SKI/T3GYD44Oz_I/AAAAAAAAAq0/eksLX86p8bQ/s200/ksrtc.jpg" width="180" /&gt;&lt;/a&gt;&lt;/div&gt;&lt;span style="color: red; font-family: Meera; font-size: large;"&gt;മ&lt;/span&gt;&lt;span style="font-family: Meera; font-size: medium;"&gt;രണം  കെ എസ്‌ ആര്‍ ടി സി ബസുപോലെയാണ്‌. കയറണമെന്ന്‌ ആഗ്രഹിക്കുന്നവന്‌ അതില്‍  കയറാനാവില്ല. ചിലരൊക്കെ ചാടിക്കയറുമെങ്കിലും കൈകാണിക്കുന്നവന്‌ മുന്നില്‍ അത്‌  നിറുത്താറില്ല. വഴിയാത്രക്കാരന്റെയും മുറുക്കാന്‍ കടയില്‍  വാചകമടിച്ചുനില്‍ക്കുന്നവന്റെയും മുന്നില്‍ നിര്‍ത്തുകയും ചെയ്യും. അവന്റെ ജീവനും  കൊണ്ടായിരിക്കും തുടര്‍ പ്രയാണം.&lt;br /&gt;ദിനേശന്റെ ചിന്താഗതികള്‍ ഇങ്ങനെയൊക്കെയാണ്‌.  തളത്തില്‍ ദിനേദശനല്ല, കണ്ണോത്ത്‌ ദിനേശന്‍. എന്റെ സഹപാഠി. ആള്‍ ചിന്തകനോ  വിമര്‍ശകനോ അല്ല. അതിനുവേണ്ട പഠിപ്പും അവനില്ല. ചൂണ്ടിക്കാട്ടാന്‍ കളങ്കങ്ങള്‍ ഏറെ  അവനിലുണ്ട്‌. എങ്കിലും അവനെപ്പോലൊരു നിഷ്‌കളങ്കനെ കണ്ടെത്തുക പ്രയാസം.  &lt;br /&gt;കുട്ടിക്കാലം മുതലേ അവന്റെ പാത വേറിട്ടതായിരുന്നു. അച്ചുനിരത്തിയ പാഠപുസ്‌തകം  കാണാതെ പഠിക്കാന്‍ അവന്‍ തയ്യാറായിട്ടില്ല. ജീവിതം പഠിപ്പിക്കുന്ന പാഠങ്ങളാണ്‌  എന്നും അവന്റെ കൈമുതല്‍. സ്വയം ആര്‍ജിക്കുന്ന ഈ ജ്ഞാനം സഹപാഠികള്‍ക്ക്‌  പകര്‍ന്നുകൊടുക്കലായിരുന്നു അവന്റെ വിനോദം.&lt;br /&gt;സ്വന്തം ജീവിതാനുഭവങ്ങള്‍  ഉത്തരക്കടലാസില്‍ പകര്‍ന്നുവയ്‌ക്കുന്നവന്‌ മാര്‍ക്കുനല്‍കാന്‍ മാത്രമുള്ള  ഉദാരമനസ്‌കത അധ്യാപകര്‍ക്കില്ലാതിരുന്നതുകൊണ്ടാവാം, ഓരോ ക്ലാസിലും രണ്ടും മൂന്നും  വര്‍ഷത്തെ നിര്‍ബന്ധിത പഠനം അവനുണ്ടായി. അഞ്ചാം ക്ലാസില്‍ നാലാം വര്‍ഷക്കാരനായതോടെ  പഠനം നിര്‍ത്തി തൊഴില്‍ രഹിതരുടെ പട്ടികയിലേക്ക്‌ അവനും ചുവടുവച്ചുനീങ്ങി.  &lt;br /&gt;പിന്നീട്‌ തൊഴില്‍ തേടിയുള്ള അലച്ചില്‍. കിട്ടിയ ജോലിയിലും അധികകാലം തുടരാന്‍  അവനായില്ല. ആവശ്യത്തിന്‌ വിദ്യാഭ്യാസമില്ലാത്ത, തൊഴില്‍ സ്ഥലത്തും  അനുഭവജ്ഞാനത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയ ദിനേശനെ അംഗീകരിക്കാന്‍  മാത്രമുള്ള ഹൃദയവിശാലത ഭൂമി മലയാളത്തില്‍ ഒരു മുതലാളിക്കും ഇല്ലാതെപോയി.  അനുഭവജ്ഞാനത്തിനുള്ള ഒരുമാസത്തെ എക്‌സ്‌പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി  തടിതപ്പുകയായിരുന്നു അവര്‍. &lt;br /&gt;സമപ്രായക്കാരെല്ലാം സര്‍ക്കാരിന്റെ  അടുത്തൂണ്‍പറ്റുകാരയപ്പോഴും തൊഴില്‍തേടലായിരുന്നു ദിനേശന്റെ ജോലി. ഈ  അലച്ചിലുകള്‍ക്കൊടുവിലാണ്‌ തനിക്കൊന്നും നേടാന്‍ കഴിഞ്ഞില്ലെന്ന മാനസിക വ്യഥ  ദിനേശനെ പിടികൂടുന്നത്‌. &lt;br /&gt;അതിന്‌ അവന്‍കണ്ട പരിഹാരം ഓടുന്ന കെ എസ്‌ ആര്‍ ടി സി  ബസില്‍ ചാടിക്കയറുകയെന്നതായിരുന്നു. തുടര്‍ന്ന്‌ മൃത്യുവിനെ വരിക്കാനുള്ള ഓരോരോ  പരീക്ഷണങ്ങള്‍. പക്ഷേ ഒന്നിനുപുറകേ ഒന്നൊന്നായി എല്ലാ പദ്ധതികളും പൊളിഞ്ഞു. ഈ കഥയും  പഴയ സഹപാഠികളായ ഞങ്ങളോട്‌ പറഞ്ഞ്‌ ചിരിച്ചത്‌ ദിനേശന്‍ തന്നെയായിരുന്നു.  &lt;br /&gt;ട്രെയിനിനു മുന്നില്‍ തലവയ്‌ക്കലായിരുന്നു ആദ്യപരീക്ഷണം. സമയം രാത്രി 10.30.  വേളിയില്‍ റെയില്‍ പാതയ്‌ക്ക്‌ സമീപം അമൃത എക്‌സ്‌പ്രസിന്റെയും കാത്ത്‌ അവന്‍  നിന്നു. അല്‌പസമയങ്ങള്‍ക്കകം അലറിപ്പാഞ്ഞെത്തിയ അമൃത എക്‌സ്‌പ്രസ്‌ തന്നെയും  കടന്നുപോകുന്നത്‌ അവന്‍ നെഞ്ചിടിപ്പോടെ നോക്കിനിന്നു. ട്രെയിന്‍ കൂവിയടുക്കുന്നത്‌  കണ്ടപ്പോള്‍ അവന്‍ ഒരുനിമഷം പേടിച്ചുപോയി. പിന്നീട്‌ ഒന്നും ആലോചിച്ചില്ല, പതുക്കെ  പാളത്തില്‍നിന്നും മാറിനിന്നു. ``ആ കുന്ത്രാണ്ടത്തിന്റെ വരവുകണ്ടാല്‍തന്നെ  മനുഷ്യന്‍ പേടിച്ചുപോവില്ലേ'' എന്നായിരുന്നു ഇതേക്കുറിച്ച്‌ പിന്നീട്‌  ദിനേശന്‍തന്നെ പറഞ്ഞത്‌. &lt;br /&gt;തൂങ്ങിച്ചാകലായിരുന്നു അടുത്ത പദ്ധതി. അര്‍ധരാത്രി  അമ്പലപ്പറമ്പിലെ അരയാലില്‍ വലിഞ്ഞുകയറി. കയര്‍കെട്ടി, കഴുത്തില്‍ കുരുക്കിട്ടു.  താഴേക്ക്‌ നോക്കിയപ്പോള്‍ ഉള്ളില്‍ ഒരുഭയം. കയറെങ്ങാനും പൊട്ടിയാല്‍...വീണ്‌ കൈയും  കാലുമൊടിയും, മാനനഷ്ടം വേറെയും. അങ്ങനെ ആ ശ്രമമും ഉപേക്ഷിച്ചു. &lt;br /&gt;കൂടുതല്‍  സുരക്ഷിതമാര്‍ഗം വിഷംകഴിച്ചു മരിക്കലാണെന്നായിരുന്നു പിന്നീടുള്ള ദിനേശന്റെ  കണ്ടുപിടിത്തം. വിഷം വാങ്ങാന്‍ കൈയില്‍ കാശില്ല. ഒടുവില്‍ അടുത്തവീട്ടില്‍നിന്നും  സംഘടിപ്പിച്ച എറുമ്പുപൊടിയിലായി അവന്റെ പ്രതീക്ഷകള്‍. &lt;br /&gt;രാത്രി ആരും കാണാതെ  കഞ്ഞിയില്‍ കലര്‍ത്തി, വിഷംകൊണ്ട്‌ വയര്‍ നിറച്ചു. പിന്നീട്‌ മുറിയില്‍ കയറി  ബസുകാത്തുകിടന്നു. കെ എസ്‌ ആര്‍ ടി സി ബസിന്റെ ഇരമ്പല്‍ അടുത്തടുത്ത്‌ വരുന്നത്‌  അവന്‍ അറിയുന്നുണ്ടായിരുന്നു. ബസ്‌ തൊട്ടടത്ത്‌ എത്തിയെന്ന്‌ തോന്നിയപ്പോഴാണ്‌ അത്‌  സംഭവിച്ചത്‌. ഛര്‍ദ്ദിയുടെ രൂപത്തില്‍ കഴിച്ച കഞ്ഞിമുഴുവന്‍ പുറത്തേക്ക്‌. ഛര്‍ദ്ദി  നിയന്ത്രിക്കാനാവുന്നില്ലെന്ന കണ്ടതോടെ അവന്‍തന്നെ മുറിക്ക്‌ പുറത്തിറങ്ങി  വീട്ടുകാരെ വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞു.&lt;br /&gt;ആത്മഹത്യാ ശ്രമങ്ങള്‍ ഒന്നൊന്നായി  പരാജയപ്പെട്ടപ്പോഴാണ്‌ അവനെ ഭാഗ്യദേവത കനിഞ്ഞനുഗ്രഹിച്ചത്‌, സംസ്ഥാന സര്‍ക്കാരിന്റെ  ലോട്ടറിയുടെ രൂപത്തില്‍. ഒന്നാം സമ്മാനമായ 50 ലക്ഷത്തില്‍ നികുതിയും കമ്മിഷനുമൊക്കെ  കഴിച്ച്‌ 35 ലക്ഷം കൈയില്‍. ജീവിതാനുഭവങ്ങള്‍ നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട്‌ ആ  പണം അവന്‍ ശ്രദ്ധയോടെ ചെലവഴിച്ചു. വീട്‌ ഒന്നു പുതുക്കി. ഒപ്പം വീടിനോട്‌  ചേര്‍ന്ന്‌ ഒരു പലചരക്ക്‌ കടയും തുടങ്ങി. &lt;br /&gt;തരക്കേടില്ലാത്ത കച്ചവടം  ആത്മഹത്യയില്‍നിന്നും ജീവിതത്തിലേക്ക്‌ കാല്‍മാറ്റിച്ചവിട്ടാന്‍ ദിനേശന്‌  പ്രേരണയായി. ജീവിതമൊന്ന്‌ പച്ചപിടിച്ചുവരുമ്പോഴായിരുന്നു ആ അത്യാഹിതം.&lt;br /&gt;ബ്രേക്ക്‌  പൊട്ടിയെത്തിയ കെ എസ്‌ ആര്‍ ടി സി ബസ്‌, പലചരക്ക്‌ കടയ്‌ക്കകത്തിരുന്ന ദിനേശന്റെ  ജീവന്‍ കവര്‍ന്നെടുത്തത്‌. &lt;br /&gt;കടയ്‌ക്കകത്തിരുന്ന അവനെ ബസുകൊണ്ടുപോയി, അവന്റെ  സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പോകാനായി ഞാന്‍ രണ്ടുമണിക്കൂറായി ബസ്‌  കാത്തുനില്‍ക്കുന്നു. കെ എസ്‌ ആര്‍ ടി സി ബസിനെ മരണവുമായി അവന്‍ ഉപമിച്ചതിന്റെ  അര്‍ഥം ഇപ്പോഴാണ്‌ എനിക്ക്‌ മനസിലായത്‌.&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4506348661145060216-7750691425837613980?l=enthakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://enthakadha.blogspot.com/feeds/7750691425837613980/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4506348661145060216&amp;postID=7750691425837613980' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/7750691425837613980'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/7750691425837613980'/><link rel='alternate' type='text/html' href='http://enthakadha.blogspot.com/2012/03/blog-post.html' title='കാത്തുനിന്ന കെ എസ്‌ ആര്‍ ടി സി ബസ്‌'/><author><name>santhosheditor</name><uri>http://www.blogger.com/profile/17823092935154172155</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-46ONCTV_SKI/T3GYD44Oz_I/AAAAAAAAAq0/eksLX86p8bQ/s72-c/ksrtc.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-4506348661145060216.post-605894335292988910</id><published>2011-01-01T08:25:00.000-08:00</published><updated>2011-01-01T09:07:29.660-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ബാരിക്കേഡ്‌</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_qJy7UxX38j4/TR9Ve7ZY3YI/AAAAAAAAAjc/tPRLfyVS2IY/s1600/heart.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="197" src="http://3.bp.blogspot.com/_qJy7UxX38j4/TR9Ve7ZY3YI/AAAAAAAAAjc/tPRLfyVS2IY/s200/heart.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;&lt;span style="font-family: Meera;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;എനിക്ക്‌ ഒരു ബാരിക്കേഡ്‌ വേണം. ബാരിക്കേഡ്‌ എന്നു  പറയുമ്പോള്‍, റോഡ്‌ ബ്ലോക്ക്‌ ചെയ്യാന്‍ പോലീസ്‌ ഉപയോഗിക്കുന്ന, ലോഹനിര്‍മിതമായ  വലിയ ബാരിക്കേഡ്‌ എന്നു കരുതണ്ട. അതേ മാതൃകയില്‍തന്നെയുള്ള ചെറിയ ഒരു ബാരിക്കേഡ്‌.  &lt;br /&gt;ചെറുതെന്ന്‌ പറയുമ്പോള്‍, ഒരു കൈക്കുമ്പിളില്‍ കൊള്ളാവുന്ന അത്രയും  വലിപ്പത്തിലുള്ളത്‌. എന്റെ ഹൃദയത്തിന്‌ ഒരു സുരക്ഷ നല്‍കാനാണ്‌. കൈക്കുമ്പിളില്‍  ഹൃദയം ഉള്‍ക്കൊള്ളുമോയെന്നായിരിക്കും? ഇല്ലതന്നെ. കോട്ടയം അയ്യപ്പാസ്‌ പോലെ,  അകത്തേക്ക്‌ കടന്നാല്‍ വിശാല ഷോറും തന്നെയാണവിടവും. എങ്കിലും  പുറത്തെക്കാഴ്‌ചയ്‌ക്ക്‌ ഒരു സുരക്ഷിതത്വം വേണമല്ലോ അതിനാണ്‌ ഈ ബാരിക്കേഡ്‌.  &lt;br /&gt;ഹൃദയം മുഴുവന്‍ മറയ്‌ക്കണമെന്നില്ല. അതിന്റെ പുറകുവശം മറച്ചാല്‍ മതിയാകും.  അടുത്തിടെയായി കിട്ടുന്ന കുത്തൊക്കെ പിന്നില്‍നിന്നാണല്ലോ അതിന്‌ തടയിടാനാണ്‌.  മുന്നില്‍നിന്നുള്ള ആക്രമണത്തിനെ പേടിയില്ല. കൈപ്പത്തികളുടെ മറവില്‍ ഹൃദയം  ഒളിപ്പിക്കാന്‍ ഞാന്‍ പണ്ടേ വിദഗ്‌ദധനല്ലേ. &lt;br /&gt;ഇപ്പോള്‍ എനിക്ക്‌ വേണ്ടത്‌ ഒരു  ബാരിക്കേഡ്‌ മാത്രം. കൈക്കുമ്പിളില്‍ ഒതുങ്ങുന്ന ബാരിക്കേഡ്‌.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4506348661145060216-605894335292988910?l=enthakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://enthakadha.blogspot.com/feeds/605894335292988910/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4506348661145060216&amp;postID=605894335292988910' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/605894335292988910'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/605894335292988910'/><link rel='alternate' type='text/html' href='http://enthakadha.blogspot.com/2011/01/blog-post.html' title='ബാരിക്കേഡ്‌'/><author><name>santhosheditor</name><uri>http://www.blogger.com/profile/17823092935154172155</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_qJy7UxX38j4/TR9Ve7ZY3YI/AAAAAAAAAjc/tPRLfyVS2IY/s72-c/heart.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4506348661145060216.post-2836952368170545544</id><published>2009-10-20T21:10:00.000-07:00</published><updated>2011-01-01T09:07:56.245-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഒരു ഫോളോ അപ്പ്‌</title><content type='html'>ഇത്‌ കഥയല്ല. പിന്നെ എന്തുകൊണ്ട്‌ ഇവിടെ കുറിക്കുന്നു എന്ന്‌ ചോദിച്ചാല്‍...&lt;br /&gt;ഈ  കുറിപ്പിനിവിടെ പ്രസക്തി ഉണ്ട്‌ എന്നാണ്‌ എന്റെ വിശ്വാസം.&lt;br /&gt;&lt;br /&gt;നേരത്തെ നല്‍കിയ  ഒരു കഥയുടെ ഫോളോ അപ്പ്‌ ആണ്‌ ഈ കുറിപ്പ്‌.&lt;br /&gt;&lt;br /&gt;തൊടുന്യായങ്ങള്‍ പറഞ്ഞ്‌  ഉപഭോക്താവിന്‌ ഇന്‍ഷ്വറന്‍സ്‌ ആനുകൂല്യങ്ങള്‍ നിഷേധിച്ച ഐ സി ഐ സി ഐ ബാങ്ക്‌  ഒടുവില്‍ കീഴടങ്ങി. 1,12,000 രൂപ ചികിത്സാ ചെലവിനത്തില്‍ ഉപഭോക്താവിന്‌  നല്‍കികൊണ്ട്‌ കോടതിക്കുള്ളിലാണ്‌ ബാങ്ക്‌ പ്രശ്‌നം പരിഹരിച്ചത്‌.&lt;br /&gt;ഐ സി ഐ സി ഐ  ബാങ്കിനെതിരായ കേസുകള്‍ മുംബൈയില്‍ മാത്രമേ വിചാരണചെയ്യാവൂവെന്ന ബാങ്ക്‌ അധികൃതരുടെ  വാദം തിരുവനന്തപുരത്തെ പെര്‍മനന്റ്‌ ലോക്‌ അദാലത്ത്‌ തള്ളിക്കളഞ്ഞതോടെയാണ്‌ അവര്‍  ഒത്തുതീര്‍പ്പിന്‌ ശ്രമിച്ചത്‌. മുംബൈ കോടതികളില്‍മാത്രമേ കേസ്‌  വിചാരണക്കെടുക്കാവൂവെങ്കില്‍ ഐ സി ഐ സി ഐ ബാങ്കിന്റെ സേവനം അവിടുള്ള  ഉപഭോക്താക്കള്‍ക്കു മാത്രമേ ലഭ്യമാക്കാവൂവെന്ന വാദിഭാഗത്തിന്റെ നിലപാട്‌ കോടതി  അംഗീകരിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;വിശദവിവരങ്ങള്‍ക്ക്‌&lt;br /&gt;അഡ്വ. ശ്രീജ  ശശിധരനുമായി ബന്ധപ്പെടാം&lt;br /&gt;ഫോണ്‍: 9447020341&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4506348661145060216-2836952368170545544?l=enthakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://enthakadha.blogspot.com/feeds/2836952368170545544/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4506348661145060216&amp;postID=2836952368170545544' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/2836952368170545544'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/2836952368170545544'/><link rel='alternate' type='text/html' href='http://enthakadha.blogspot.com/2009/10/blog-post.html' title='ഒരു ഫോളോ അപ്പ്‌'/><author><name>santhosheditor</name><uri>http://www.blogger.com/profile/17823092935154172155</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4506348661145060216.post-737121243570717534</id><published>2009-08-23T09:32:00.000-07:00</published><updated>2011-01-01T09:08:02.038-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ചന്ദ്രേട്ടന്റെ `പാപനാശിനി'</title><content type='html'>&lt;a href="http://3.bp.blogspot.com/_qJy7UxX38j4/SpFwigiNIMI/AAAAAAAAAUI/LMOSoLNaGB8/s1600-h/sin+1.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5373199568580976834" src="http://3.bp.blogspot.com/_qJy7UxX38j4/SpFwigiNIMI/AAAAAAAAAUI/LMOSoLNaGB8/s320/sin+1.jpg" style="cursor: hand; cursor: pointer; float: left; height: 124px; margin: 0 10px 10px 0; width: 93px;" /&gt;&lt;/a&gt;&lt;b&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;span class="Apple-style-span" style="color: red;"&gt;&lt;i&gt;ച&lt;/i&gt;&lt;/span&gt;&lt;/span&gt;&lt;/b&gt;ന്ദ്രേട്ടന്‍ ഇപ്പോള്‍ സന്തോഷത്തിലാണ്‌.  ഒരു ആയുഷ്‌കാലത്തെ പാപം മുഴുവന്‍ ഒറ്റദിവസം കൊണ്ട്‌ കഴുകിക്കളയാനായത്രേ. പിന്നെ  എന്തിന്‌ സന്തോഷിക്കാതിരിക്കണമെന്നാണ്‌ ചന്ദ്രേട്ടന്റെ ചോദ്യം. ദേശിംഗനാട്ടുകാരുടെ  സ്വതേവയുള്ള മണ്ടത്തരങ്ങള്‍കാരണം അറിഞ്ഞും അറിയാതെയും കുറേ പാപങ്ങള്‍ ചന്ദ്രേട്ടനും  സേവിംഗ്‌സ്‌ അക്കൗണ്ടിലിട്ടിട്ടുണ്ട്‌.&lt;br /&gt;ഈ പാപം കളയാനായി പാപനാശത്തൊന്നും  ചന്ദ്രേട്ടന്‍ മുങ്ങിയിട്ടില്ല. പകരം കുന്നിന്‍ മുകളിലെ നവ പാപനാശം ഒന്നു  സന്ദര്‍ശിക്കുകമാത്രമേ അദ്ദേഹം ചെയ്‌തിട്ടുള്ളു.&lt;br /&gt;കൊല്ലം കണ്ടവന്‌ ഇല്ലം  വേണ്ടെന്നാണ്‌ പ്രമാണമെങ്കിലും ഇല്ലം കൊല്ലത്തായതുകൊണ്ടുമാത്രം അതിനെ  സ്‌നേഹിക്കുന്ന ഒരു വ്യക്തിയാണ്‌ ചന്ദ്രേട്ടന്‍. സര്‍ക്കാര്‍ ഗുമസ്‌തന്‍. ഭാര്യയും  മോളും അടങ്ങുന്ന സന്തുഷ്ട കുടുംബം.മോള്‍ സംസ്ഥാന എന്‍ട്രന്‍സ്‌ എക്‌സാം  എഴുതിയതാണ്‌ ചന്ദ്രേട്ടന്റെ ജീവിതത്തില്‍ വഴിത്തിരവ്‌ സൃഷ്ടിച്ചത്‌. സാമാന്യം  നന്നായി പഠിക്കുന്ന വിഭാഗത്തിലായതിനാല്‍ എന്‍ജിനീയറിംഗിന്‌ മെരിറ്റ്‌ സീറ്റില്‍  പ്രവേശനത്തിനുള്ള റാങ്കും അവള്‍ സ്വന്തമാക്കി. ഡെമ്മി ഓപ്‌ഷനും മൂന്നുതവണ  നല്‍കേണ്ടിവന്ന ഒര്‍ജിനല്‍ ഓപ്‌ഷനും തിരുത്തലും കൂട്ടലും കിഴിക്കലുമല്ലാം  കഴിഞ്ഞപ്പോള്‍ അനന്തരപുരിയിലേക്ക്‌ വണ്ടി കയറേണ്ട അവസ്ഥയായി ചന്ദ്രേട്ടനും  മകള്‍ക്കും.&lt;br /&gt;നഗരപ്രാന്തത്തിലെ ഒരു കുന്നിലാണ്‌ പ്രസ്‌തുതകോളജ്‌. രാവിലെ  ഒന്‍പതിന്‌ പ്രവേശനത്തിനായി എത്തണമെന്നായിരുന്നു കുട്ടിക്ക്‌ കിട്ടിയ അറിയിപ്പ്‌.  മറ്റേത്‌ സര്‍ക്കാര്‍ ജീവനക്കാരനേയും പോലെ ച്രേന്ദട്ടനും സമയക്ലിപ്‌തത  പാലിക്കുന്നവരോട്‌ മുമ്പ്‌ വെറുപ്പായിരുന്നു. എങ്കിലും മോളുടെ കാര്യമായതിനാല്‍  ജീവിതത്തില്‍ ആദ്യമായി ആ വിട്ടുവീഴ്‌ചയ്‌ക്കും ചന്ദ്രേട്ടന്‍ തയ്യറായി.&lt;br /&gt;കിറുകൃത്യം ഒന്‍പതിനുതന്നെ കോളജിലെ പ്രവേശന നടപടികള്‍ക്കുള്ള ഹാളില്‍ അവര്‍  വലതുകാല്‍വച്ചു കയറി. മെരിറ്റ്‌ സീറ്റില്‍ പ്രവേശനം ലഭിച്ച മുഴുവന്‍ കുട്ടികളും  രക്ഷകര്‍ത്താക്കളും അവിടുണ്ട്‌. എന്നിട്ടും ഒരു സംശയം, ഇതുതന്നെയാണോ സ്ഥലമെന്ന്‌.  മുമ്പില്‍ യോഗവേദിപോലെ കുറച്ചുമേശകളും കേസരകളും അലങ്കരിച്ചിട്ടിരുന്നതാണ്‌  സംശയത്തിനുകാരണം. അടുത്തുകണ്ടയാളോട്‌ സംശയനിവാരണം നടത്തിയശേഷമേ മകളെ അവിടെ  ഇരിക്കാന്‍പോലും ചന്ദ്രേട്ടന്‍ അനുവദിച്ചുള്ളു.&lt;br /&gt;&lt;div&gt;&lt;br /&gt;അല്‌പം കഴിഞ്ഞപ്പോള്‍ &lt;/div&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5373200494596787410" src="http://2.bp.blogspot.com/_qJy7UxX38j4/SpFxYaNlDNI/AAAAAAAAAUY/UA5IMLRxFnA/s320/sleeping+students.jpg" style="cursor: hand; cursor: pointer; float: right; height: 87px; margin: 0 0 10px 10px; width: 130px;" /&gt;&lt;br /&gt;&lt;div&gt;ആറേഴുപേര്‍ ഹാളില്‍ കടന്നെത്തി. പ്രിന്‍സിപ്പല്‍, കോളജ്‌ ചെയര്‍മാന്‍, &lt;/div&gt;&lt;div&gt;ഹെഡ്‌ ഓഫ്‌  ഡിപ്പാര്‍ട്ട്‌മെന്റ്‌.... അങ്ങനെ നീളുന്ന പട്ടിക. ആദ്യം പ്രിന്‍സിപ്പല്‍തന്നെ &lt;/div&gt;&lt;div&gt;മൈക്ക്‌ കൈയിലെടുത്തു. കോളജിന്റെ ചിത്രവും ഭൂമിശാസ്‌ത്രവും അച്ചടക്കത്തിന്റെ  ആവശ്യകതയും എല്ലാം കഴിഞ്ഞപ്പോള്‍ സമയം 11.&lt;br /&gt;അടുത്തത്‌ ചെയര്‍മാന്റെ ഊഴം.  ഗള്‍ഫുകാരനായ ചെയര്‍മാന്‍ തന്റെ അമ്മയിഅപ്പന്റെ പേരില്‍ തുടങ്ങിയതാണ്‌ കോളജ്‌.  അതുകൊണ്ടുതന്നെ ചരിത്രം അവിടം മുതല്‍ തുടങ്ങാതെ വഴിയില്ലല്ലോ?. ഇടയ്‌ക്കിടയ്‌ക്ക്‌  പ്രസംഗം മലയാളത്തിലേക്ക്‌ വഴുതിവീഴും. അപ്പോഴെല്ലാം ഓര്‍മ്മ വരുക പണ്ട്‌ നാട്ടിലെ  ഇടവഴികളില്‍ താളാത്മകമായി ഒഴുകിയെത്തിയിരുന്ന `തകരം, കുപ്പി, പഴയപാത്രം.....  വില്‍ക്കാനുണ്ടോ....' എന്ന സംഗീതമാണെന്ന്‌ ചന്ദ്രേട്ടന്‍ ആണയിടുന്നു. &lt;br /&gt;&lt;div&gt;എന്തായാലും പ്രിന്‍സിപ്പാലിന്റെയത്ര വിവരവും വിദ്യാഭ്യാസവും  ഇല്ലാത്തതുകൊണ്ടാകാം, ചെയര്‍മാന്റെ പ്രഭാഷണത്തിന്‌ ഒന്നര മണിക്കൂറില്‍ കൂടുതല്‍  ആയുസുണ്ടായില്ല. ആ കുറവ്‌ പരിഹരിക്കാന്‍ പക്ഷേ, ഹെഡ്‌ ഓഫ്‌  ഡിപ്പാര്‍ട്ട്‌മെന്റ്‌സിനായി. എല്ലാവരും കൂടി രണ്ടരവരെ പരിപാടിയുടെ ആയുസ്‌  നീട്ടിയെടുത്തു. അത്രയം നേരത്തെ പീഡനം കഴിഞ്ഞപ്പോഴാണ്‌ കുട്ടികള്‍ക്ക്‌ ആശ്വാസമേകിയ  അറിയിപ്പ്‌ മൈക്കിലൂടെ ഒഴുകിയെത്തിയത്‌ - ``ഇനി നമ്മള്‍ക്ക്‌ പോയി ഭക്ഷണം  കഴിച്ചുവരാം. ശേഷം 3.30 ന്‌ എല്ലാവരും ഹാളിലെത്തണം''.&lt;br /&gt;പേടിച്ചുപേടിച്ചാണ്‌ 3.30  ന്‌ എല്ലാവരും ഹാളിലെത്തിയത്‌. പ്രിന്‍സിപ്പലും ചെയര്‍മാനുമൊന്നും &lt;/div&gt;&lt;div&gt;അവിടില്ലെന്ന്‌  കണ്ടപ്പോഴാണ്‌ ആ മുഖങ്ങളില്‍ റംസാന്‍ നിലാവ്‌ പ്രതിഫലിച്ചത്‌. പിന്നീട്‌  ചടപടേന്നായി കാര്യങ്ങള്‍. നാല്‌ മണിയോടെ പ്രവേശന നടപടികള്‍ പൂര്‍ണം.&lt;br /&gt;പക്ഷേ  ചന്ദ്രേട്ടന്റെ യോഗം അവിടെയും തീര്‍ന്നില്ല. കൊല്ലത്തുനിന്നും ദിവസവും വന്നുപോകുക  മോള്‍ക്ക്‌ ബുദ്ധിമുട്ടാവും. ഹോസ്‌റ്റല്‍ ചൂസ്‌ ചെയ്യാതെ മറ്റ്‌ മാര്‍ഗമില്ല.  കോളജിന്റെ തന്നെ ഹോസ്‌റ്റല്‍ ആകുമ്പോള്‍ ഒരു അടുക്കും ചിട്ടയുമെല്ലാം  ഉണ്ടാകുമല്ലോയെന്ന്‌ ചന്ദ്രേട്ടന്‍ കണക്കുകൂട്ടി.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5373199764993948850" src="http://4.bp.blogspot.com/_qJy7UxX38j4/SpFwt8OtPLI/AAAAAAAAAUQ/yVN1iBdDFLw/s320/sin.jpg" style="cursor: hand; cursor: pointer; float: right; height: 145px; margin: 0 0 10px 10px; width: 97px;" /&gt;കൂട്ടിയ കണക്കുകള്‍ &lt;/div&gt;&lt;div&gt;പിഴച്ചവയാണെന്ന്‌ ബോധ്യമാകാന്‍ അധികം സമയം വേണ്ടിവന്നില്ല. കോളജിന്‌ ലേഡീസ്‌  ഹോസ്‌റ്റല്‍ ഇല്ല. പകരം നഗരത്തില്‍ പല സ്ഥലങ്ങളിലായി വീടുകള്‍ വാടകയ്‌ക്കെടുത്ത്‌  കുട്ടികള്‍ക്ക്‌ സൗകര്യമൊരുക്കുകയാണ്‌ കോളജ്‌ അധികൃതര്‍. അങ്ങനെയെങ്കില്‍  അങ്ങനെയെന്ന്‌ ചന്ദ്രേട്ടനും. നഗരഹൃദയത്തിലുള്ള ഒരു ഇരുനില കെട്ടിടത്തിലാണ്‌ മോള്‍  അന്തിയുറങ്ങാന്‍ ഇടം കിട്ടിയത്‌.&lt;br /&gt;അവിടെ ചെന്നപ്പോഴും കിട്ടി, നടയടി.  ചെയര്‍മാന്‍ വക. ഒരുമണിക്കൂര്‍ നീണ്ട പ്രഭാഷണം. ഒക്കെ കഴിഞ്ഞപ്പോഴാണ്‌ മനസിലായത്‌  നാല്‌ ബെഡ്‌റൂമുള്ള ആ വീട്ടില്‍ താമസിക്കേണ്ടത്‌ 20 പേരാണെന്ന്‌. ഭക്ഷണം സ്വയം  പാചകം ചെയ്യണം. വീട്ടുവാടക ഒരു തലയ്‌ക്ക്‌ 3000 രൂപ മാത്രമേയുള്ളൂവെന്ന ചെയര്‍മാന്‍  വക സ്വാന്തനം വേറെയും.&lt;br /&gt;ഹോസ്‌റ്റല്‍ പ്രവേശനമൊക്കെ കഴിഞ്ഞപ്പോള്‍ സമയം രാത്രി  10. എന്നിട്ടും ആ രാത്രിതന്നെ ചന്ദ്രേട്ടന്‍ നഗരത്തില്‍ അലഞ്ഞുനടന്നു,  മറ്റേതെങ്കിലും ഹോസ്‌റ്റല്‍ ലഭിക്കുമോയെന്നറിയാന്‍. ഒടുവില്‍ അതും സംഘടിപ്പിച്ച്‌  വിശ്രമിക്കാന്‍ താലതാഴ്‌ത്തിയപ്പോള്‍ കോഴി കൂവിയെന്നു പറഞ്ഞാല്‍ മതിയല്ലോ.  എന്തായാലും തന്റെ മുഴുവന്‍ പാപങ്ങളും ഈ ഒറ്റ ദിവസത്തോടെ തീര്‍ന്നുകിട്ടിയന്ന ഉറച്ച  വിശ്വാസത്തിലാണ്‌ ചന്ദ്രേട്ടന്‍ ഇപ്പോള്‍.&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4506348661145060216-737121243570717534?l=enthakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://enthakadha.blogspot.com/feeds/737121243570717534/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4506348661145060216&amp;postID=737121243570717534' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/737121243570717534'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/737121243570717534'/><link rel='alternate' type='text/html' href='http://enthakadha.blogspot.com/2009/08/blog-post.html' title='ചന്ദ്രേട്ടന്റെ `പാപനാശിനി&apos;'/><author><name>santhosheditor</name><uri>http://www.blogger.com/profile/17823092935154172155</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_qJy7UxX38j4/SpFwigiNIMI/AAAAAAAAAUI/LMOSoLNaGB8/s72-c/sin+1.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-4506348661145060216.post-1203086817675831958</id><published>2009-07-30T01:52:00.000-07:00</published><updated>2011-01-01T09:08:06.107-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഇക്കിക്കി ബാങ്കിന്റെ തമാശകള്‍</title><content type='html'>&lt;a href="http://1.bp.blogspot.com/_qJy7UxX38j4/SnFfmrvfMrI/AAAAAAAAAK8/2tvcjqu4Cj0/s1600-h/heart+attck.jpg"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5364173749356540594" src="http://1.bp.blogspot.com/_qJy7UxX38j4/SnFfmrvfMrI/AAAAAAAAAK8/2tvcjqu4Cj0/s320/heart+attck.jpg" style="cursor: hand; float: left; height: 294px; margin: 0px 10px 10px 0px; width: 190px;" /&gt;&lt;/a&gt;സുരേന്ദ്രന്‍ ആകെ ഞെട്ടിത്തെറിച്ചിരിക്കുകയാണ്‌! എന്തു ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോ അറിയാത്ത അവസ്ഥയില്‍. കരയണോ ചിരിക്കണോ എന്നുപോലും അറിയാതെ, ആകെ വിമ്മിഷ്ടനായുള്ള ആ ഇരിപ്പുകണ്ടാല്‍ ആരും ഭയന്നുപോകും.&lt;br /&gt;സംഭവം വളരെ നിസാരമെന്ന്‌ കാര്യംകേട്ടാല്‍ നമുക്കുതോന്നും. പക്ഷേ, സുരേന്ദ്രന്‌ അങ്ങനെയല്ല. ഒക്കെ ഓരോ വിധി....&lt;br /&gt;കാര്യം ഇത്രയേയുള്ളൂ, ആരോഗ്യരക്ഷയെക്കുറിച്ച്‌ മലയാളികള്‍ കുടുതല്‍ ആശങ്കാകുലരാകുന്ന കാലമാണല്ലോ ഇത്‌. സുരേന്ദ്രനും അത്തരത്തിലൊന്നു ചിന്തിച്ചുപോയി. ആശുപത്രി ചെലവുകളൊക്കെ മനുഷ്യന്‌ താങ്ങാനാവാത്തവിധം ഉയരുകയല്ലെ! കാലേക്കൂട്ടി ഒരു പോളിസി എടുത്തുവച്ചാല്‍ പിന്നെ പേടിക്കേണ്ടതില്ലല്ലോ?&lt;br /&gt;ഈവിധചിന്തകള്‍ മനസിനെ മഥിക്കുമ്പോഴാണ്‌ ദൈവദൂതരെപോലെ അവര്‍ എത്തുന്നത്‌. സുരേന്ദ്രന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇക്കിക്കി ബാങ്കുകാര്‍. ഞെട്ടണ്ട, ആംഗലേയത്തിലെ ചുരുക്കപ്പേരിനെ സുരേന്ദ്രന്‍ മലയാളീകരിച്ചെന്നേയുള്ളൂ. ഇക്കിക്കി ബാങ്കുകാര്‍ അവരുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതിയുടെ ലഘുരേഖയുമായാണ്‌ സുരേന്ദ്രനെ സമീപിച്ചത്‌. വര്‍ഷാവര്‍ഷം അഞ്ച്‌ അക്കത്തിനടുത്തുവരുന്ന ഒരു `ചെറിയതുക' പ്രീമിയം ആയി അടച്ച്‌ കുടുംബത്തിന്റെ ചികിത്സാ ചലവുകള്‍ സൃഷ്ടിക്കുന്ന തലവേദനയില്‍നിന്നും രക്ഷപ്പെടാനൊരവസരം. പദ്ധതിയുടെ വര്‍ണനകേട്ട സുരേന്ദ്രന്‍ പിന്നീട്‌ ഒന്നും ആലോചിച്ചില്ല.&lt;br /&gt;ആറുമാസം ഒരു കുഴപ്പവുമില്ലാതെ കടന്നുപോയി. അപ്പോഴാണ്‌ ആരോടും ചോദിക്കാതെയും പറയാതെയും അവന്‍ കടന്നുവന്നത്‌. ഒരു ചെറിയ ചെഞ്ചുവേദന. ആദ്യം കാര്യമാക്കിയില്ല. ഒടുവില്‍ കളി കാര്യമായപ്പോള്‍ നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഐ സി യുവിലായി സുരേന്ദ്രന്‍. ഏതായാലും ജീവിതം ഇന്‍ഷ്വര്‍ ചെയ്‌തിട്ടുണ്ടല്ലോ! ആശുപത്രി ചെലവുകളെക്കറിച്ച്‌ സുേരന്ദ്രന്റെ വീട്ടുകാരും ഭയചികിതരായില്ല.&lt;br /&gt;എല്ലാം കഴിഞ്ഞ്‌ ക്ലൈമുമായി ചെന്നപ്പോഴാണ്‌ ഇക്കിക്കിക്കാരുടെ തനിനിറം സുരേന്ദ്രന്‍ കണ്ടത്‌. ഓരോരോ കാരണങ്ങള്‍ പറഞ്ഞ്‌ അവര്‍ ബില്ല്‌ പാസാക്കാതെയായി. അവര്‍ ആവശ്യപ്പെട്ട രേഖകള്‍ മുഴുവന്‍ എത്തിച്ചുകൊടുത്തു. എന്നിട്ടും സുരേന്ദ്രന്റെ നടത്തത്തിന്‌ മാത്രം കറവുണ്ടായില്ല. ഒക്കെ കഴിഞ്ഞ്‌ അവസാനം അവര്‍ ആവശ്യപ്പെട്ട രേഖ കേട്ടപ്പോള്‍ സുരേന്ദ്രന്റെ ബോധം വീണ്ടും മറഞ്ഞു. അടുത്തിടെയുണ്ടായ നെഞ്ചുവേദനയ്‌ക്ക്‌ മുമ്പ്‌ ചികിത്സിച്ചതിന്റെ രേഖകള്‍കൂടി വേണമെന്നേ ഇക്കിക്കി ബാങ്കുകാര്‍ പറഞ്ഞുള്ളൂ. അതിന്‌ േബാധംപോകേണ്ട ആവശ്യമൊന്നുമില്ലെന്നും അവര്‍ തീര്‍ത്തുപറഞ്ഞുകളഞ്ഞു.&lt;br /&gt;രോഗം വരുംമുമ്പേ അതിന്‌ ചികിത്സിക്കുന്ന വിദ്യയെക്കുറിച്ച്‌ അറിവില്ലാത്ത സുരേന്ദ്രന്‍ ഒടുവില്‍ സ്വബോധത്തോടെ ചോദിച്ചു, ബോധമുള്ള ആരെങ്കിലും ഇവരുടെ കെണിയില്‍ തലവച്ചുകൊടുക്കുമോ...?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4506348661145060216-1203086817675831958?l=enthakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://enthakadha.blogspot.com/feeds/1203086817675831958/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4506348661145060216&amp;postID=1203086817675831958' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/1203086817675831958'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/1203086817675831958'/><link rel='alternate' type='text/html' href='http://enthakadha.blogspot.com/2009/07/blog-post.html' title='ഇക്കിക്കി ബാങ്കിന്റെ തമാശകള്‍'/><author><name>santhosheditor</name><uri>http://www.blogger.com/profile/17823092935154172155</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_qJy7UxX38j4/SnFfmrvfMrI/AAAAAAAAAK8/2tvcjqu4Cj0/s72-c/heart+attck.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4506348661145060216.post-241430022994518336</id><published>2009-06-04T09:00:00.000-07:00</published><updated>2011-01-01T09:08:51.887-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഡോക്ടര്‍ യൂസ്ഡ് കാര്‍ കൊള്ളാം പിള്ളേ...  കൊള്ളാം!</title><content type='html'>&lt;span class="Apple-style-span" style="font-family: Tahoma; font-size: 14px; white-space: pre-wrap;"&gt; &amp;nbsp;&lt;/span&gt;&lt;span class="Apple-style-span" style="font-family: Tahoma; font-size: medium; white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span" style="color: #663333;"&gt;ആ&lt;/span&gt;&lt;/span&gt;&lt;/span&gt;ഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോഴാണ് ലംബോദരന്‍ പിള്ളയ്ക്ക് മനസില്‍ ആ ആഗ്രഹം തിളച്ചുപൊങ്ങിയത്. പെട്ടെന്നുണ്ടായ ആഗ്രഹം എന്നു പറഞ്ഞുകൂടാ, പണ്ടു മുതലേയുള്ള ഒരു ആഗ്രഹമായിരുന്നു ഒരു കാര്‍ വാങ്ങണമെന്നത്. സര്‍ക്കാരിന്റെ കണക്കില്‍ ഇല്ലെങ്കിലും അനുഭവംകൊണ്ട് ബി പി എല്‍ എന്ന അതിര്‍ത്തിവരയ്ക്ക് താഴെയുള്ളവനാണ് ഒരു സ്വകാര്യ കമ്പനിയില്‍ പ്യൂണ്‍ ആയ ലംബോധരന്‍ പിള്ള. അങ്ങനെയുള്ള പിള്ള കാര്‍ വാങ്ങുന്നത് സ്വപ്നം കാണാന്‍ പോലും പാടില്ലാത്തതാണ്.&lt;/span&gt;&lt;br /&gt;&lt;div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: Tahoma; white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="font-family: Tahoma; white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt; എന്നിട്ടും പിള്ള സ്വപ്നം കണ്ടു. പക്ഷേ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനെ പോലെ തന്റെ സ്വപ്നം ആരോടും പറഞ്ഞുനടക്കാന്‍ പിള്ള തയ്യാറായില്ല. അപമാനഭയം തന്നെ കാരണം. പിള്ളക്കു തളം വയ്ക്കണമെന്ന് ആരെങ്കിലും പറഞ്ഞാലോ?&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: Tahoma; white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: Tahoma; white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt; അങ്ങനെയിരിക്കുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധി വരുന്നത്. ഉര്‍വശീ ശാപം അനുഗ്രഹമായി തന്നെ അയാള്‍ കണ്ടു. കാറുകള്‍ക്ക് വില കുത്തനെ ഇടിയുകയാണ്. ഫസ്റ്റ്ഹാന്‍ഡ് കാറുകളുടെ അവസ്ഥ ഇതാണെങ്കില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ അവസ്ഥ എന്തായിരിക്കും. നാനോകൂടി വന്നതോടെ സെക്കന്‍ഡ്ഹാന്‍ഡ് കാറുകള്‍ക്കും വില നാനോയായെന്നാണ് പിള്ളയും കേട്ടത്.  &amp;nbsp;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: Tahoma; white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: Tahoma; white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;തീരുമാനം സ്വയം എടുത്തതോടെ പറ്റിയ കാറിനായുള്ള അന്വേഷണവും പിള്ള തുടങ്ങി. ഓഫീസിലെ ഒഴിവുസമയങ്ങളില്‍ പത്രങ്ങളിലെ വില്‍ക്കാനുണ്ട് പരസ്യങ്ങളിലൂടെ പിള്ള കണ്ണോട്ടിച്ചു തുടങ്ങി. പിള്ള ശരിക്കും ഞെട്ടിയത് അപ്പോഴാണ്. സാമ്പത്തിക പ്രതിസന്ധിയുടെ ആഴം മനസിലായതും അപ്പോള്‍തന്നെ.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: Tahoma; white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: Tahoma; white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt; വില്‍ക്കാന്‍ കിടക്കുന്നതെല്ലാം വിലകൂടിയ കാറുകള്‍. അതില്‍ ബഹുഭൂരിപക്ഷവും ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന കാറുകളും. ജീവിക്കാന്‍ വേണ്ടി കാര്‍ വില്‍ക്കേണ്ട അവസ്ഥയിലായി ഡോക്ടര്‍മാര്‍വരെ. അപ്പോള്‍ പിന്നെ പാവം പ്യൂണിന്റെ കാര്യം പറയേണ്ടതുണ്ടോ?&lt;/span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: Tahoma; white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: Tahoma; white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt; ചില നമ്പരുകളിലൊക്കെ പിള്ള വിളിച്ചുനോക്കി. ഫോണ്‍ എടുക്കുന്നത് ഡോക്ടര്‍ അല്ല, ബ്രോക്കര്‍ ആണെന്ന് പിള്ളയ്ക്ക് മനസിലായത് പതുക്കെയാണ്. ഫോണ്‍ എടുക്കുന്നവരില്‍ പലരും ഓരോ ധനകാര്യ സ്ഥാപനങ്ങളുടെ ഏജന്റുമാരായിരിക്കും. ഇതിന്റെ പിന്നാമ്പുറം പരത്തിയപ്പോഴാണ് പിള്ള ഞെട്ടിയത്.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: Tahoma; white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: Tahoma; white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt; ഡോക്ടര്‍ യൂസ്ഡ് കാര്‍ എന്നതിന്റെ അര്‍ത്ഥം മനസിലായതും അപ്പോള്‍തന്നെ. ഡോക്ടര്‍മാര്‍ ഉപയോഗിച്ചുവെന്നേയുള്ളൂ, കാറിന്റെ ഉടമസ്ഥന്‍ അവരല്ല. തങ്ങളുടെ മരുന്നിന്റെ വില്പന കൂട്ടാന്‍ അവര്‍ക്ക് ഓരോ മരുന്നു കമ്പനികള്‍ നല്‍കുന്നതാണ് ഈ കാറുകള്‍. ലോണ്‍ എടുത്തു നല്‍കുന്ന ഈ കാറുകളുടെ മാസത്തവണകള്‍ കമ്പനിതന്നെ അടയ്ക്കും. ഡോക്ടര്‍ എന്ന് മറ്റൊരു മരുന്നിന് പ്രാധാന്യം കൊടുക്കുന്നുവോ അന്ന് മാസത്തവണ അടയ്ക്കല്‍ നിര്‍ത്തുകയും ചെയ്യും. അതോടെ ബാങ്കുകാര്‍ കാര്‍ പിടിച്ചെടുത്ത് മറിച്ചുവില്‍ക്കും.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: Tahoma; white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: Tahoma; white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt; ഡോക്ടര്‍ക്കും മരുന്ന് കമ്പനിക്കും സ്വകാര്യ ബാങ്കുകള്‍ക്കും നഷ്ടമില്ലാത്ത കച്ചവടം. ഡോക്ടര്‍ക്ക് മറ്റൊരു മരുന്നുകമ്പനി വേറൊരു പുതിയ കാര്‍ ഇതിനകം സമ്മാനിച്ചിരിക്കും. കുറഞ്ഞകാലയളവിലാണെങ്കിലും പരമാവധി മരുന്നുവിറ്റുപോയതിലൂടെ കമ്പനികള്‍ക്കും ലാഭം. ഡോക്ടര്‍ യൂസ്ഡ് കാറിന് കമ്പോളത്തില്‍ വില കൂടുതലായതിനാല്‍ ബാങ്കിനും റിസ്ക് ഇല്ല.&amp;nbsp;&lt;span class="Apple-style-span" style="font-family: Georgia; white-space: normal;"&gt;&lt;span class="Apple-style-span" style="font-family: Tahoma; white-space: pre-wrap;"&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: Tahoma; white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;span class="Apple-style-span" style="font-family: Georgia; white-space: normal;"&gt;&lt;span class="Apple-style-span" style="font-family: Tahoma; white-space: pre-wrap;"&gt; കൊള്ളാം പിള്ളേ... കൊള്ളാം!  തിരോന്തരം സ്റ്റൈലില്‍ പിള്ള അറിയാതെ പറഞ്ഞുപോയി.&lt;/span&gt;&lt;span class="Apple-style-span" style="font-family: Tahoma; font-size: 14px; white-space: pre-wrap;"&gt;  &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4506348661145060216-241430022994518336?l=enthakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://enthakadha.blogspot.com/feeds/241430022994518336/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4506348661145060216&amp;postID=241430022994518336' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/241430022994518336'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/241430022994518336'/><link rel='alternate' type='text/html' href='http://enthakadha.blogspot.com/2009/06/blog-post.html' title='ഡോക്ടര്‍ യൂസ്ഡ് കാര്‍ കൊള്ളാം പിള്ളേ...  കൊള്ളാം!'/><author><name>santhosheditor</name><uri>http://www.blogger.com/profile/17823092935154172155</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-4506348661145060216.post-4245060247189039934</id><published>2009-04-10T01:25:00.000-07:00</published><updated>2011-01-01T09:13:53.439-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>നാല് കള്ള വോട്ടുകള്‍</title><content type='html'>&lt;span style="color: #cc0000; font-size: 130%;"&gt;&lt;em&gt;'&lt;strong&gt;മ&lt;/strong&gt;കനേ&lt;/em&gt;&lt;/span&gt;... ശ്യാംകുമാറേ... നീ ദുബായില്‍നിന്നും എപ്പോള്‍ വന്നെടാ..., വീട്ടില്‍ വരാതെ നേരെയിങ്ങ് പോളിംഗ് ബൂത്തിലേക്കാണോ വന്നത്'രാമന്‍നായരുടെ സ്നേഹപുര്‍വമുള്ള വിളികേട്ട് 35 കാരനായ ആ ചെറുപ്പക്കാരന്‍ ഞെട്ടി. ദുബായിലുള്ള ശ്യാംകുമാറിന്റെ കള്ളവോട്ട് ചെയ്തശേഷം പുറത്തിറങ്ങുമ്പോഴാണ് ആ യുവാവ് രാമന്‍നായരുടെ മുന്നില്‍ചെന്നുപെട്ടത്. പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുമ്പോള്‍തന്നെ തന്റെ മകന്റെ പേര്‍ വിളിക്കുന്നത് രാമന്‍നായര്‍ കേട്ടിരുന്നു. ആള്‍ സരസനായതിനാല്‍ ബഹളം ഉണ്ടാക്കാന്‍ പോയില്ല. എങ്കിലും തനിക്ക് പിറക്കതെപോയ മകനെ കണ്ടെത്താന്‍ ആ മനം തുടിച്ചു. അതുകൊണ്ടാണ് വോട്ട് ചെയ്തിറങ്ങുന്ന അപരനെ തേടി അദ്ദേഹം ക്യൂവില്‍നിന്നും മാറിനിന്നത്. വോട്ട് ചെയ്ത വ്യക്തിയെയും രാമന്‍നായര്‍ക്കറിയാം. തന്റെ നാട്ടുകാരന്‍ തന്നെയായ സുകുമാരന്‍. പോരാത്തതിന് ഒരേ പാര്‍ട്ടിക്കാരും. അതുകൊണ്ടുതന്നെ ഒരു സരസ സംഭാഷണമായിരുന്നു രാമന്‍നായരുടെ ലക്ഷ്യം. ഈ സംഭാഷണം കേട്ടുകൊണ്ടാണ് സുകുമാരന്റെ പിതാശ്രീ കലാധരനും അവിടേക്കു വരുന്നത്. അല്ല എന്റെ മോന്‍ ഇപ്പോ നിന്റെയും മോനായോയെന്ന് ചോദിച്ചുകൊണ്ട് കലാധരനും ആ സംഭാഷണത്തില്‍ പങ്കുചേര്‍ന്നു. ഇരുവരെയും യാത്രയാക്കിയശേഷം രാമന്‍നായര്‍ പിന്നെയും ക്യൂവില്‍നിന്നു.  മുന്നിലെത്തി വോട്ടേഴ്സ് സ്ളിപ് കാട്ടിയ രാമന്‍നായര്‍ക്ക് ആ വോട്ട് ചെയ്തുകഴിഞ്ഞുവെന്ന മറുപടിയാണ് പ്രിസൈഡിംഗ് ഓഫീസറില്‍നിന്നും ലഭിച്ചത്. ശ്യാംകുമാറും രാമന്‍നായരും ഇപ്പോള്‍ വോട്ട് ചെയ്ത് മടങ്ങിയതേയുള്ളുവെന്നുകൂടി ഓഫീസര്‍ പറഞ്ഞപ്പോഴാണ് എന്റെ മകന്‍ തന്റെയും മകനായോ? എന്ന കലാധരന്റെ വാക്കുകളുടെ പൊരുള്‍ നായര്‍ക്ക് പിടികിട്ടിയത്. എങ്കിലും വോട്ട് തന്റെ പാര്‍ട്ടിക്കുതന്നെയലേയെന്ന ആശ്വാസത്തോടെ പുറത്തിറങ്ങിയ നായര്‍ പിന്നീടാണ് ആ സത്യം അറിയുന്നത്. കലാധരനും മകനും പാര്‍ട്ടി മാറിയ കഥ. &lt;br /&gt;&lt;br /&gt;--------        --------      --------&lt;br /&gt;&lt;br /&gt;ഇത് മലപ്പുറം ജില്ല. കൃത്യമായി പറഞ്ഞാല്‍ പഴയ മഞ്ചേരി ലോക്സഭാമണ്ഡലം. രണ്ട് യുവാക്കള്‍ തമ്മില്‍ പൊരിഞ്ഞ തര്‍ക്കത്തിലാണ്. നാളെ താന്‍ കള്ളവോട്ട് ചെയ്യുമെന്ന് ഒരാള്‍. എന്തുവന്നാലും അനുവദിക്കില്ലെന്ന് മറുപാര്‍ട്ടിയുടെ ഇലക്ഷന്‍ ഏജന്റ് കൂടിയായ രണ്ടാമന്‍. എങ്കില്‍ നീ ഇരിക്കുന്ന ബൂത്തില്‍തന്നെ ചെയ്തുകാണിക്കാമെന്ന് ആദ്യത്തെയാള്‍. പന്തയം ഒടുവില്‍ ഒരു ഷിവാസ് റീഗലില്‍ എത്തിനിന്നു. പോളിംഗ് ദിവസം രാവിലെ തന്നെ ഏജന്റ് സ്റ്റേഷനില്‍ എത്തി. സുഹൃത്തിന്റെ കള്ളവോട്ട് തടയലായിരുന്നു ഏക ലക്ഷ്യം. സമയം ഇഴഞ്ഞുനീങ്ങിയിട്ടും സുഹൃത്തിനെ കാണാതായതോടെ ഏജന്റിന് സന്തോഷമായി. ഏകദേശം നാല് മണി ആയിക്കാണും അപ്പോള്‍. കുറച്ച് മുസ്ളീം വനിതകള്‍ പര്‍ദയണിഞ്ഞ്, കൈയിലും കാലിലും മൈലാഞ്ഞിയുമൊക്കെയിട്ട് ബൂത്തിലെത്തി. എല്ലാവരും വോട്ട് ചെയ്ത് പുറത്തേക്കിറങ്ങുമ്പോള്‍ ഒരു യുവതി ഏജന്റിനോട് ഒന്നു പുറത്തേക്കു വരാമോയെന്ന് അഭ്യര്‍ത്ഥിച്ചു.ഇത് സുഹൃത്തിന്റെ പണിയാണെന്ന് മനസിലാക്കാന്‍ ഏജന്റിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. തന്നെ ബൂത്തില്‍നിന്നും അകറ്റിനിര്‍ത്തിയിട്ട് കള്ളവോട്ട് ചെയ്യാന്‍ വേണ്ടി സുഹൃത്ത്  ഈ യുവതിയെ ചട്ടംകെട്ടിയതാണെന്ന് മനസിലാക്കിയ ഏജന്റ് ആദ്യം ചെയ്തത് ബൂത്തിന് പുറത്ത് സുഹൃത്ത് ഇല്ലെന്ന് ഉറപ്പാക്കലായിരുന്നു. ശേഷം സ്കൂള്‍ ഗെയ്റ്റിന് സമീപം നിന്ന പര്‍ദ്ദ ധാരിണികള്‍ക്ക് സമീപത്തേക്ക് അയാള്‍ നടന്നു. അടുത്തുചെന്നതും യുവതി പറഞ്ഞു, 'ഷിറാസേ... ഷീവാസ് റീഗല്‍ ഇന്നുതന്നെ കിട്ടണം'.ഉയര്‍ന്നുപൊങ്ങിയ ആ ശബ്ദം തിരിച്ചറിയാന്‍ ഏജന്റിന് അധികസമയം വേണ്ടിവന്നില്ല. തന്റെ എതിരാളിയാണ് യാഥാര്‍ത്ഥത്തില്‍ ആ പര്‍ദയ്ക്കുള്ളിലെന്നു മാത്രമല്ല, ആ വന്ന 10 യുവതികളും വ്യാജന്‍മാരാണെന്ന് അയാള്‍ മനസിലാക്കിയപ്പോഴേക്കും യുവതികളുമായി വന്ന ക്വാളിസ് കാറുകള്‍ ബൂത്തിന്റെ 100 വാര അകലെ എത്തിയിരുന്നു. &lt;br /&gt;&lt;br /&gt;--------  --------   ----------&lt;br /&gt;&lt;br /&gt;ഇത് കണ്ണൂര്‍. കണ്ണൂര്‍ ഡി സി സി ഓഫീസിന് തൊട്ടടുത്തുള്ള ബൂത്ത്. രാവിലെ ഏഴിന് തന്നെ 15 ഖദര്‍ധാരികള്‍ വോട്ട് ചെയ്യാന്‍ എത്തി. കണ്ണൂര്‍ ഡി സി സി ഓഫീസില്‍ 15 വോട്ടാണുള്ളത്. അവരാണ് വോട്ട് ചെയ്യാന്‍ എത്തിയത്. ഇവരെ കണ്ടയുടനെ സി പി എം ഏജന്റ് എതിര്‍ത്തു. ഇത് കള്ളവോട്ടാണെന്ന് ഏജന്റ് വാദിച്ചതോടെ ബൂത്തില്‍ പൊരിഞ്ഞ തര്‍ക്കമായി.ശരിയായിട്ടുള്ളവരാണ് തങ്ങളെന്ന് വോട്ടര്‍മാരും ബൂത്തിലെ യു ഡി എഫ് ഏജന്റായിരുന്ന മുസ്ളീം ലീഗുകാരനും വാദിച്ചു. ഒടുവില്‍ സി പി എം ഏജന്റിന് വഴങ്ങേണ്ടിവന്നു. അങ്ങനെ 15 ഖദര്‍ധാരികളും വോട്ടുചെയ്തുമടങ്ങി. ഏകദേശം 11 മണിയോടെ അടുത്ത 15 ഖദര്‍ധാരികള്‍ വോട്ട് ചെയ്യാന്‍ എത്തി. ഡി സി സി ഓഫീസിലെ യാഥര്‍ത്ഥ വോട്ടര്‍മാരായിരുന്നു അവര്‍. പറഞ്ഞിട്ടെന്തുകാര്യം. അവരെ ആദ്യം എതിര്‍ത്തത് യു ഡി എഫ് ഏജന്റായിരുന്നു. വാക്കുതര്‍ക്കം ഏറെ നടത്തിയെങ്കിലും വേട്ട് ചലഞ്ചുചെയ്യാന്‍പോലും അവര്‍ക്ക് അവസരം ലഭിച്ചില്ല. മുന്‍ജന്മ സുഹൃതം എന്നല്ലതെ എന്തുപറയാന്‍, ഇല്ലെങ്കില്‍ കള്ളവോട്ടിന് ശ്രമിച്ചുവെന്നപേരില്‍ 15 ഉം അകത്താനേ... പ്രിസൈഡിംഗ് ഓഫീസര്‍ക്ക്  കരുണതോന്നിയത് ഭാഗ്യം.&lt;br /&gt;&lt;br /&gt;--------   ----------   ----------&lt;br /&gt;&lt;br /&gt;ഇത് തിരുവിതാംകൂര്‍ം, അങ്ങനെ പറഞ്ാല്‍ പോര.. സാക്ഷാല്‍ തിരന്തോരം. തന്റെ  നാട്ടിലെ ഏക കോണ്‍ഗ്രസുകാരനാണ് അനി. 18 വയസില്‍ വോട്ടവകാശം നേടിയ അനിക്ക് പക്ഷേ കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇതുവരെ തന്റെ വോട്ട് ചെയ്യാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടില്ല. എല്ലാതവണയും അനി ബൂത്തിലെത്തും. പക്ഷേ അപ്പോഴേക്കും ആ വോട്ട് മറ്റാരെങ്കിലും ചെയ്തിരിക്കും. പിന്നെ ചലഞ്ച് ചെയ്യുമെങ്കിലും അങ്ങനെയുള്ള വോട്ട് പരിഗണിക്കപ്പെടേണ്ട സാഹചര്യം അനന്തപത്മനാഭന്റെ നാട്ടില്‍ ഉണ്ടായിട്ടില്ല.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്തുവന്നാലും തന്റെ വോട്ട് ചെയ്യണമെന്ന് അനി തീരുമാനിച്ചു. ഇത്തവണ തന്റെ വോട്ടുചെയ്യാന്‍ വേറാരെയും അനുവദിക്കില്ലെന്ന് മറുപാര്‍ട്ടിക്കാരായ സുഹൃത്തുക്കളെയൊക്കെ വെല്ലുളിച്ചു. പോളിംഗ് ദിവസംരാവിലെ ആറിന് തന്നെ അനി ബൂത്തിന് മുന്നിലെത്തി. മറ്റൊരു എട്ടുപേര്‍ക്കൂടി അപ്പോള്‍തന്നെ ബൂത്തിന് മുന്നിലുണ്ട്. പരിചയക്കാര്‍ ആരുംഅതിലില്ല. തന്നെപ്പോലെയുള്ളവര്‍ ആകും അവരെന്നും അനി ഊഹിച്ചു. സമയം ഏഴ് ആയതോടെ വോട്ടിംഗ് തുടങ്ങി. ഒന്‍പതാമനായി പ്രിസൈഡിംഗ് ഓഫീസറുടെ മുന്നിലെത്തിയ അനി ഞെട്ടി. ആദ്യവോട്ടുതന്നെ തന്റെ അപരനാണ് ചെയ്തതെന്ന് അറിഞ്ഞ അനി ഇത്തവണ വെളുപ്പിന് അഞ്ചിനു തന്നെ ബൂത്തിന് മുന്നിലെത്താനുള്ള തയ്യാറെടുപ്പിലാണ്. ഒരു കന്നിവോട്ട് ചെയ്യാനുള്ള ആഗ്രഹം. ഇതും അമിതാഗ്രഹമാകുമോയെന്ന് കണ്ടുതന്നെ അറിയണം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4506348661145060216-4245060247189039934?l=enthakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://enthakadha.blogspot.com/feeds/4245060247189039934/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4506348661145060216&amp;postID=4245060247189039934' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/4245060247189039934'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/4245060247189039934'/><link rel='alternate' type='text/html' href='http://enthakadha.blogspot.com/2009/04/blog-post.html' title='നാല് കള്ള വോട്ടുകള്‍'/><author><name>santhosheditor</name><uri>http://www.blogger.com/profile/17823092935154172155</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-4506348661145060216.post-3916813247291709282</id><published>2009-02-01T01:29:00.000-08:00</published><updated>2011-01-01T09:12:44.803-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>സഖാവ് കുമാരന്റെ ഗവേഷണങ്ങള്‍</title><content type='html'>&lt;strong&gt;&lt;em&gt;&lt;span style="color: #990000;"&gt;ഇത്&lt;/span&gt;&lt;/em&gt;&lt;/strong&gt; സഖാവ് കുമാരന്‍. ഔദ്യോഗിക നാമം നാരായണന്‍. പോലീസ് ഭാഷയില്‍ പറഞ്ഞാല്‍ കുമാരന്‍ എന്ന നാരായണന്‍. ജനകീയ സമരങ്ങളില്‍ പങ്കെടുക്കുക ഒരു വിനോദമായതിനാല്‍ പോലീസ് കേസുകള്‍ കുമാരന് കുറവല്ല. അതുകൊണ്ടുതന്നെയാണ് പോലീസുകാരെപ്പോലെ അണികളും കുമാരന്‍ എന്ന നാരായണന്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്. അതുപിന്നെ ആദ്യക്ഷരങ്ങള്‍ ചേര്‍ന്നുള്ള ചുരുക്കപ്പേരായി ലോപിക്കുകയും ചെയ്തു. പി കുഷ്ണപിള്ളയെപോലെ സഖാവ് എന്ന വിളിപ്പേരില്‍ അറിയപ്പെടാനാണ് ആഗ്രഹമെങ്കിലും നാട്ടുകാര്‍ക്കും അണികള്‍ക്കും പ്രിയം ചുരുക്കെഴുത്തിനോടുതന്നെ.&lt;br /&gt;&lt;br /&gt;ആള്‍ ആരോഗദൃഢഗാത്രനൊന്നുമല്ല. നിരന്തരമുള്ള പാര്‍ട്ടി പ്രവര്‍ത്തനം സഖാവ് കുമാരന്റെ ശരീരത്തെ നന്നായി ക്ഷീണിപ്പിച്ചിട്ടുണ്ട്. ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'ആനവാല്‍മോതിരം' എന്ന സിനിമയില്‍ ഹോട്ടലില്‍ സുരപാനീയം നുകര്‍ന്ന് ബഹളം വയ്ക്കുന്ന സംവിധായകനെയാവും സഖാവിനെ കാണുന്ന ആര്‍ക്കും ആദ്യം ഓര്‍മ്മവരുക. പക്ഷേ ശരീരത്തിന്റെ ന്യൂനതകള്‍ ഒക്കെ പരിഹരിക്കുന്നതാണ് ആ ശാരീരം. പത്താളെ മുന്നില്‍കിട്ടിയാല്‍ മൈക്കില്ലതെതന്നെ എന്തും പറഞ്ഞുകളയുമെന്ന് പറഞ്ഞുപരത്തുന്നത് ശത്രുക്കളാണ്.&lt;br /&gt;&lt;br /&gt;വിദ്യാഭ്യാസ യോഗ്യത: കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം (ആധുനികം). അത്യന്താധുനിക കോഴ്സിന്റെ പഠനത്തിലാണ് കുമാരന്‍ ഇപ്പോള്‍. മാര്‍ക്സിന്റെയും എംഗല്‍സിന്റെയും കാലം കഴിഞ്ഞു. അവസാനമെത്തിയ ആഗോളവത്കരണത്തിന്റെ കാലഘട്ടംതന്നെ കഴിയാറായി. എന്നിട്ടും പഴയവരട്ടുതത്വവാദങ്ങളില്‍ തൂങ്ങിക്കിടക്കുന്നവരെ സ്നേഹപൂര്‍വം മന്ദബുദ്ധി എന്നുവിളിക്കണമെന്നാണ് കുമാരന്റെ മതം.&lt;br /&gt;&lt;br /&gt;ഇതൊക്കെയാണെങ്കിലും സഖാവ് ഹാപ്പി അല്ല. പാര്‍ട്ടിയിലും അണികള്‍ക്കിടയിലും തനിക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക ഗവേഷകനൊന്നുമല്ലെങ്കിലും ഗവേഷണത്തില്‍ കുമാരനും പിറകോട്ടല്ല. പല ഗവേഷണഫലങ്ങളുടെയും പിന്നിലെ യാഥാര്‍ത്ഥ തലചോറ് തന്റെയാണെങ്കിലും അതിന്റെ പിതൃത്വം കൊണ്ടുപോകുന്നത് പാര്‍ട്ടിയിലെ മറ്റ് സമുന്നതരാണ്. പിതൃശൂന്യര്‍ തത്വശാസ്ത്രക്കാര്‍പോലും ഇക്കാര്യത്തില്‍ തനിക്കൊപ്പമില്ലെന്ന് കുമാരന്‍ എന്ന നാരായണന്‍ പരിഭവിക്കുന്നു.&lt;br /&gt;&lt;br /&gt;ഇപ്പോള്‍തന്നെ നോക്കുക. സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ലാവ്ലിന്‍ കേസ്. പോളിറ്റ് ബ്യൂറോ ഉള്‍പ്പെടെ പറയുന്നു യു പി എ സര്‍ക്കാരിന്റെ ഗൂഡാലോചനയാണെന്ന്. അങ്ങനെ നിസാരവത്കരിക്കാന്‍ കഴിയുമോ ഈ പ്രശ്നത്തെ? ഇത് അന്താരാഷ്ട്ര തലത്തില്‍തന്നെ നടന്ന ഗൂഡാലോചനയാണെന്ന നിലപടുകാരനാണ് കുമാരന്‍. അതിനുള്ള തെളിവുകളും അദ്ദേഹം നിരത്തുന്നുണ്ട്.&lt;br /&gt;സാമ്രാജ്യത്വ ശക്തിയായ ഇസ്രായേല്‍ ഗാസായില്‍ ആക്രമണം നടത്തിയപ്പോള്‍ ഏറ്റവും അധികം പ്രതിഷേധം ഉയര്‍ന്നതെവിടെയാണ്. ഇന്ത്യയിലെ തെക്കേഅറ്റത്തെ കൊച്ചുസംസ്ഥാനമായ കേരളത്തില്‍. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് പാര്‍ട്ടി സംസ്ഥാന ഘടകവും. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനോട് ഇസ്രായേലിനും അമേരിക്കക്കും വിരോധംതോന്നാന്‍ ഇതില്‍കൂടുതല്‍ എന്തുവേണം. തീര്‍ന്നില്ല, ഇനിയുമുണ്ട് കുമാരന്റെ ഗവേഷണങ്ങള്‍.&lt;br /&gt;&lt;br /&gt;123 ആണവകരാറില്‍ ഏറ്റവും എതിര്‍പ്പ് പ്രകടിപ്പിച്ചത് പാര്‍ട്ടിയാണ്. യു പി എയുമായുള്ള ബാന്ധവം അവസാനിപ്പിച്ചതുതന്നെ അതിന്റെ പേരിലായിരുന്നല്ലോ. അന്ന് കാനഡയും അമേരിക്കയുമൊക്കെ സ്വീകരിച്ച നിലപാട് നമുക്ക് അറിയാവുന്നതല്ലെ. കാനഡക്ക് ഇവിടെ എന്തുകാര്യമെന്നോ? ലാവ്ലിന്‍ എവിടത്തെ കമ്പനിയാ...? ഇപ്പോള്‍ മനസിലായില്ലെ ലാവ്ലിന്‍ കേസില്‍ സെക്രട്ടറി പ്രതിചേര്‍ക്കപ്പെടുന്ന വഴി.&lt;br /&gt;&lt;br /&gt;ഇനിയുമുണ്ട് കാര്യങ്ങള്‍. ഇന്റര്‍പോള്‍ എന്ന രാജ്യാന്തരകുറ്റാന്വേഷണ സംഘം ആരുടെ നിയന്ത്രണത്തിലാണ്? അമേരിക്കയുടെ. ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാല്‍ അവരുടെ ചാരസംഘടനയായ സി ഐ എയുടെ. ഇന്റര്‍പോളിന്റെ ഇന്ത്യയിലെ ഘടകമാണ് സി ബി ഐ. എന്നുപറഞ്ഞാല്‍ സി ഐ എക്ക് എളുപ്പം സ്വാധീനിക്കാന്‍ കഴിയുന്ന വിഭാഗം എന്നര്‍ത്ഥം. സാമ്രാജ്യത്വ ഗൂഡാലോചനയുടെ നാള്‍ വഴികള്‍ ഇപ്പോള്‍ തെളിഞ്ഞില്ലേ.&lt;br /&gt;&lt;br /&gt;എന്തുകൊണ്ട് പാര്‍ട്ടി സെക്രട്ടറി എന്നൊരു ചോദ്യം ഇപ്പോഴും ബാക്കിയുണ്ടെന്ന് കുമാരനും സമ്മതിക്കും. അതുകൊണ്ടുതന്നെ അതിനുള്ള മറുപടിയും ഗവേഷണത്തിലൂടെ സഖാവ് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി മാറുമ്പോള്‍ ആ സ്ഥാനത്തേക്ക് സ്വാഭാവികമായും പരിഗണിക്കപ്പെടുക നമ്മുടെ സംസ്ഥാന സെക്രട്ടറിയാവും. പാര്‍ട്ടിയെ അച്ചടക്കത്തോടെ മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവ് വേറെ ആര്‍ക്കാ ഉള്ളത്. ഫിഡല്‍കാസ്ട്രോ ലൈനില്‍ പാര്‍ട്ടി മുന്നോട്ടുപോയല്‍ ഇന്ത്യയില്‍ അത് കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വസന്തകാലവുമാകും.&lt;br /&gt;സാമ്രാജ്യത്വശക്തികള്‍ക്ക് ഇത് സഹിക്കമോ? അതുകൊണ്ട് ഏതുവിധേനയും സെക്രട്ടറിയെ തകര്‍ക്കുകയായി അവരുടെ പ്രധാന അജണ്ട.&lt;br /&gt;കാസ്ട്രോയെ കാട്ടുകള്ളന്‍ എന്നുവിശേഷിപ്പിച്ച അതേ ശക്തികള്‍തന്നെയാണ് ആ പദവി സംസ്ഥാന സെക്രട്ടറിക്കും തുല്ല്യം ചാര്‍ത്തിക്കൊടുക്കുന്നത്. ഇത് തിരിച്ചറിഞ്ഞ്, ഭാവിയിലെ കാസ്ട്രോയെ സംരക്ഷിക്കാനുള്ള ബാധ്യത എല്ലാ മലയാളികളും ഏറ്റെടുക്കണമെന്നേ കുമാരന് അഭ്യര്‍ത്ഥിക്കാനുള്ളു. പതിവ്പോലെ ഈ സിദ്ധാന്തത്തിന്റെയും പിതൃത്വം ഔദ്യോഗിക ഗവേഷകര്‍ കൊണ്ടുപോയേക്കാം. എങ്കിലും കുമാരന് വിഷമമില്ല. എന്നെങ്കിലും അണികളും നാട്ടുകാരും തന്നെ തിരിച്ചറിയും. അന്ന് താന്‍ അവരുടെ 'സഖാവ്' മാത്രമായി മാറുമെന്ന മനക്കോട്ടയുംകെട്ടി കാത്തിരിക്കുകയാണ് കുമാരന്‍ എന്ന നാരായണന്‍ അഥവാ സഖാവ് കുമാരന്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4506348661145060216-3916813247291709282?l=enthakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://enthakadha.blogspot.com/feeds/3916813247291709282/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4506348661145060216&amp;postID=3916813247291709282' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/3916813247291709282'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/3916813247291709282'/><link rel='alternate' type='text/html' href='http://enthakadha.blogspot.com/2009/02/blog-post.html' title='സഖാവ് കുമാരന്റെ ഗവേഷണങ്ങള്‍'/><author><name>santhosheditor</name><uri>http://www.blogger.com/profile/17823092935154172155</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-4506348661145060216.post-354764793051032117</id><published>2009-01-29T01:31:00.000-08:00</published><updated>2011-01-01T09:12:39.937-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അപകടങ്ങളിലലെ കൌതുകം</title><content type='html'>&lt;span style="font-size: 130%;"&gt;&lt;strong&gt;&lt;span style="color: red;"&gt;റോ&lt;/span&gt;&lt;/strong&gt;ഡ&lt;/span&gt;&lt;a href="http://1.bp.blogspot.com/_qJy7UxX38j4/SYF4KlxDIMI/AAAAAAAAAIg/QYJ2WL0saQg/s1600-h/Motorcycle-Accident-Intersection1.jpg"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5296646760096276674" src="http://1.bp.blogspot.com/_qJy7UxX38j4/SYF4KlxDIMI/AAAAAAAAAIg/QYJ2WL0saQg/s320/Motorcycle-Accident-Intersection1.jpg" style="cursor: hand; float: left; height: 240px; margin: 0px 10px 10px 0px; width: 320px;" /&gt;&lt;/a&gt;ില്‍ ഒരു അപകടം കണ്ടാല്‍ നിങ്ങള്‍ എന്തുചെയ്യും? വാഹനം നിര്‍ത്താതെ സ്ഥലം വിടും എന്നായിരിക്കും മിക്കവരുടെയം ഉത്തരം. എന്നാല്‍ നീലകണ്ഠപിള്ളക്ക് പറയാനുള്ളത് ഇത്രയേയുള്ളൂ, അങ്ങനെ ചെയ്യരുത്.&lt;br /&gt;ഒരു കൌതുകത്തിനെങ്കിലും നിങ്ങളുടെ വാഹനം നിര്‍ത്തണം, കാര്യമെന്തെന്ന് തിരക്കണം. കഴിയുമെങ്കില്‍ പോലീസ് മഹസര്‍ തയ്യാറാക്കി മടങ്ങുംവരെയെങ്കിലും അവിടെ നില്‍ക്കുകയും വേണം. സ്വരക്ഷയ്ക്ക് ഇത്രയെങ്കിലും ചെയ്യണമെന്നാണ് നീലകണ്ഠപിള്ളയുടെ മതം. ഇതിന് അദ്ദേഹം സാക്ഷ്യം പറയുന്നത് തന്റെതന്നെ ജീവിതകഥയാണ്.&lt;br /&gt;വെറുമൊരു കൌതുകത്തിന് അപകടം കാണാന്‍ കാര്‍ റോഡിന്റെ ഓരത്ത് ഒതുക്കിയതിലൂടെ ഒരു കേസില്‍നിന്നും രക്ഷപ്പെട്ട അനുഭവകഥ. കൃത്യം അഞ്ചുവര്‍ഷം മുന്‍പാണ് അദ്ദേഹത്തിന് ഈ അനുഭവം ഉണ്ടാകുന്നത്. രാജവീഥി എന്നു അക്ഷരാര്‍ത്ഥത്തില്‍ പറയാവുന്ന വെള്ളയമ്പലം - കവടിയാര്‍ റോഡിലാണ് രംഗപടം. സമയം രാത്രി 10 ആകും. സോഡിയം വേപ്പറുകളില്‍ ഭൂരിപക്ഷവും അന്ധന്‍മാരായിരുന്നതിനാല്‍ വീഥിയിലെക്കുള്ള വെളിച്ചവിന്യാസം പാടെ പരാജയമായിരുന്നു.&lt;br /&gt;ആ വീഥിയിലേക്കാണ് നീലകണ്ഠപള്ളയും കുടുംബവും കാറോടിച്ചു ചെല്ലുന്നത്. കുറച്ച് മുന്നോട്ടുപോകുമ്പോള്‍, രാജ്ഭവനും കഴിഞ്ഞു മുന്നോട്ടുപോകുമ്പോള്‍തന്നെ ചെറിയ ഒരു ആള്‍ക്കൂട്ടം പിള്ളാച്ചന്റെ ശ്രദ്ധയില്‍പ്പെട്ടു. ആദ്യം കാര്‍ നിര്‍ത്തണ്ട എന്നാണ് അദ്ദേഹം കരുതിയത്. അതിന് കുടുംബാംഗങ്ങളും പിന്തുണ പ്രഖ്യാപിച്ചെങ്കിലും എന്തോയൊരു ഉള്‍പ്രേരണയാല്‍ പിള്ളേച്ചന്‍ കാര്‍ നിര്‍ത്തി, സംഭവം എന്താണെന്ന് അന്വേഷിക്കുകയും ചെയ്തു.&lt;br /&gt;വഴിയേപോയ ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറുപ്പിച്ച അജ്ഞാത കാര്‍ നിര്‍ത്താതെ സ്ഥലംവിട്ടു. പരുക്കേറ്റ ബൈക്ക് യാത്രക്കാരന്റെ അവസ്ഥ വളരെ മോശമാണ്. സ്ഥലത്തുപറന്നെത്തിയ പോലീസിന്റെ പറക്കല്‍ വിഭാഗം ആ യുവാവിനെ മറ്റൊരുവാഹനത്തില്‍ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് വിടുമ്പോഴാണ് സംഭവം അറിയാനുള്ള കൊതിയുമായി പിള്ള എത്തിയത്.&lt;br /&gt;യുവാവിനെ ആശുപത്രിയിലേക്ക് അയച്ചശേഷം പോലീസ് ഓടിക്കൂടിയ നാട്ടുകാര്‍ക്കിടയില്‍ അഭിപ്രായ വോട്ടെടുപ്പ് തുടങ്ങി. അതിനിടയിലാണ് ഒരു തൊഴിലാളി ധൈര്യപൂര്‍വം രംഗത്തെത്തിയത്. ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ കാറിന്റെ നമ്പര്‍ താന്‍ കുറിച്ചെടുത്തിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞപ്പോള്‍ പിള്ളേച്ചന് ഉള്‍പ്പെടെ ആശ്വാസം തോന്നി. അങ്ങനെ കടന്നുകളഞ്ഞയാളെ വെറുതേവിടാന്‍ പാടില്ലല്ലോ? പിറകേനടന്നിട്ടായാലും അയാളെ നിയമത്തിന്റെ മുന്നില്‍കൊണ്ടുവരണം.&lt;br /&gt;അപകടത്തില്‍പെട്ടയാളെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലീസ് എത്തുംവരെ അടങ്ങിക്കിടന്ന സാമൂഹ്യബോധം നാട്ടുകാരില്‍ അണപൊട്ടിയൊഴുകാന്‍ തുടങ്ങിയത് അപ്പോഴാണ്. ചേരയെ തിന്നുന്ന നാട്ടില്‍ പോയല്‍ നടുകണ്ടം തിന്നണമെന്നാണല്ലോ പഴമൊഴി. പഴമൊഴിയില്‍ പതിരില്ലെന്ന വിശ്വാസക്കാരനായതിനാല്‍ ഉപദേശം നല്‍കലില്‍ പിള്ളയും ഒട്ടും പിറകോട്ടുപോയില്ല. പക്ഷേ ആ ആവേശത്തിന് അധികം ആയുസുണ്ടായില്ല, കാറിന്റെ നമ്പര്‍ ആ മാന്യദേഹം പറയുന്നതുവരെ.&lt;br /&gt;നമ്പര്‍കേട്ടതും തന്റെ രക്തം തണുത്ത് വിറങ്ങലിക്കുന്നതായാണ് പിള്ളക്കുതോന്നിയത്. കാരണം ആ തൊഴിലാളി പറഞ്ഞത് നീലകണ്ഠപിള്ളയുടെ കാറിന്റെ നമ്പര്‍ ആയിരുന്നു. പിന്നെ ഒരു ദീനരോദനമാണ് അവിടെ മുഴങ്ങിയത്. ഏതായാലും സംഭവം മനസിലായതോടെ കേസ് എടുക്കാതെ പോലീസ് പിന്‍മാറി.&lt;br /&gt;അന്നുമുതല്‍ എവിടെ ആക്സിഡന്റ് കണ്ടാലും പിള്ള കാര്‍ നിര്‍ത്തും, പോലീസ് മഹസര്‍ തയ്യാറാക്കി മടങ്ങുംവരെ അവിടൊക്കെതന്നെ ഉണ്ടാവുകയും ചെയ്യും. പ്രത്യേകിച്ച് ഒന്നിനുമല്ല, കേസ് തന്റെ പേരില്‍ അല്ലെന്ന് ഉറപ്പാക്കാന്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4506348661145060216-354764793051032117?l=enthakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://enthakadha.blogspot.com/feeds/354764793051032117/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4506348661145060216&amp;postID=354764793051032117' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/354764793051032117'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/354764793051032117'/><link rel='alternate' type='text/html' href='http://enthakadha.blogspot.com/2009/01/blog-post_29.html' title='അപകടങ്ങളിലലെ കൌതുകം'/><author><name>santhosheditor</name><uri>http://www.blogger.com/profile/17823092935154172155</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_qJy7UxX38j4/SYF4KlxDIMI/AAAAAAAAAIg/QYJ2WL0saQg/s72-c/Motorcycle-Accident-Intersection1.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-4506348661145060216.post-3950485628874319434</id><published>2008-12-27T05:03:00.000-08:00</published><updated>2011-01-01T09:12:35.265-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>വിഷപാമ്പിന്റെ നീളം</title><content type='html'>&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: Tahoma; font-size: 14px; white-space: pre-wrap;"&gt;&lt;span class="Apple-style-span" style="font-size: x-large;"&gt;&lt;span class="Apple-style-span" style="color: red;"&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;ഒ&lt;/span&gt;&lt;/span&gt;&lt;/span&gt;ടുവില്‍ രാജീവും പാമ്പിനെ വളര്‍ത്താന്‍ തുടങ്ങി. പാമ്പുകളോടുള്ള സ്നേഹമോ പരീക്ഷണങ്ങളിലുള്ള താത്പര്യമോ അല്ല രാജീവിനെ അതിനു പ്രേരിപ്പിച്ചത്. പാമ്പുകളെ രാജീവിന് പ  പേടിയായിരുന്നു, പ്രത്യേകിച്ച് വിഷപാമ്പുകളെ. എന്നിട്ടും രാജീവ് പാമ്പിനെ, അതും ഒന്നാംതരം വിഷപാമ്പിനെ വളര്‍ത്താന്‍ തുടങ്ങിയെന്നു കേട്ടപ്പോള്‍ ആദ്യം എനിക്കും വിശ്വാസംവന്നില്ല. അന്വേഷിച്ചപ്പോള്‍ സംഭവം സത്യം. ഒരു ഒന്നാന്തരം ശംഖുവരയനാണ് രാജീവിന്റെ വീട്ടിലെ പുതിയ അതിഥി. വെള്ളിക്കെട്ടന്‍ എന്നൊക്കെ നാട്ടുകാര്‍ വിളിക്കുന്ന, അണലിവര്‍ഗത്തില്‍ പെടുന്ന ഒന്നാന്തരം വിഷപാമ്പ്. കാണാന്‍ തന്നെ എന്തൊരു ചേലാണ് ആ പാമ്പിനെ. രാജീവ് അടിച്ചുപാമ്പാകുന്നതല്ലാതെ ഒരു പാമ്പിനെ വളര്‍ത്താന്‍ തീരുമാനിക്കണമെങ്കില്‍ അതിനുപിന്നില്‍ എന്തെങ്കിലും ഉ ാവ . ആ ഫ്ളാഷ്ബാക്ക് തിരക്കാന്‍തന്നെ ഞാന്‍ തീരുമാനിച്ചു. നഗരത്തിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ അ(ര)ക്ക ശമ്പളക്കാരനാണ് രാജീവ്. അങ്ങനെയിരിക്കെയാണ് ഒരു ശംഖുവരയന്‍ അവിടെത്തുന്നത്. ആ സ്ഥാപനത്തിലെ മറ്റ് പാമ്പുകളെക ് ഒരു ഹായ് പറയുകയായിരുന്നു ആ വെള്ളിക്കെട്ടന്റെ ഉദ്ദേശമെന്ന് പരദൂഷണക്കാര്‍ ഇപ്പോഴും പാടിപ്പരത്തുന്നു ് എന്നത് വേറെ കഥ. എന്തായാലും പാമ്പിനെ ക  ഓഫീസ് ജീവനക്കാര്‍ വിര ു. അവര്‍ക്കിടയില്‍ ഒന്നു ഷൈന്‍ ചെയ്യാന്‍ കിട്ടിയ അവസരം രാജീവ് ശരിക്കും ഉപയോഗിക്കുകയായിരുന്നു. വന്നത് ഒരു കുഞ്ഞുപാമ്പ് ആയതിനാല്‍ കുറച്ചുനേരത്തെ അധ്വാനംകൊ ുതന്നെ അവനെ ഒരു കുപ്പിയിലാക്കാന്‍ രാജീവിനു കഴിഞ്ഞു. പിടികൂടിയ പാമ്പിനെ എന്തുചെയ്യും എന്ന ചോദ്യം ഉയര്‍ന്നുവന്നതോടെയാണ് രാജീവ് ശരിക്കും വെട്ടിലായത്. പാമ്പിനെ കൈയേല്‍ക്കാന്‍ അതുവരെ പ്രോത്സാഹിപ്പിച്ച ആരും തയ്യാറാകാതെ വന്നതോടെ രാജീവിന് ചങ്കിടിപ്പ് കൂടി. ഒടുവില്‍ ഒരു മാര്‍ഗം എന്നനിലയിലാണ് അവനെ തിരുവനന്തപുരം മൃഗശാലക്ക് കൈമാറാന്‍ തീരുമാനിച്ചത്. പിടികൂടിയ പാമ്പിന്റെ നീളമാണ് മൃഗശാല അധികൃതര്‍ക്ക് അറിയേ ിയിരുന്നത്. വിഷപാമ്പിന്റെ നീളം അളക്കാനുള്ള ധൈര്യം രാജീവിനെന്നല്ല ആ ഓഫീസില്‍ ആര്‍ക്കും ഉ ായിരുന്നില്ല. പക്ഷേ ആരുകേള്‍ക്കാന്‍. പാമ്പിന് 20 സെന്റീമീറ്റര്‍ എങ്കിലും നീളമു ാ? എങ്കില്‍മാത്രം ഇങ്ങോട്ടുകൊ ുവന്നാല്‍ മതിയെന്ന കഠിനനിലപാടിലായിരുന്നു മൃഗശാല അധികൃതര്‍. അത്രയും നീളം പാമ്പിനു ഉ ാവില്ലെന്നും അതിനെ താന്‍ വളര്‍ത്തിയിട്ടു കൊ ുവരാമെന്നും പറഞ്ഞ് രാജീവ് ഫോണ്‍ താഴെവയ്ക്കുകയും ചെയ്തു. അന്നുമുതലാണ് രാജീവ് പാമ്പിനെ വളര്‍ത്താന്‍ തുടങ്ങിയതെന്ന് വരുംകാല ചരിത്രം. രാജീവിന് ഇപ്പോള്‍ അലട്ടുന്നത് ഇതൊന്നുമല്ല. പരദൂഷണക്കാര്‍ പുതിയ കഥയുമായി ഇറങ്ങിയിരിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. 15 സെന്റീമീറ്റര്‍പോലും നീളം വരാത്ത ശംഖുവരയന് നല്‍കാനായി രാജീവ് പെരുച്ചാഴിയെ തപ്പിയിറങ്ങിയിരിക്കുകയാണെന്നാണ് ഒരു കഥ. ഈ കഥകള്‍ എവിടെചെന്ന് അവസാനിക്കുമെന്ന പേടിയും അവനു ്. എങ്കിലും പാമ്പിന് എന്ത് ആഹാരമാണ് നല്‍കുന്നതെന്നുമാത്രം വെളിപ്പെടുത്താന്‍ രാജീവ് തയ്യാറല്ല. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: Tahoma; font-size: 14px; white-space: pre-wrap;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4506348661145060216-3950485628874319434?l=enthakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://enthakadha.blogspot.com/feeds/3950485628874319434/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4506348661145060216&amp;postID=3950485628874319434' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/3950485628874319434'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/3950485628874319434'/><link rel='alternate' type='text/html' href='http://enthakadha.blogspot.com/2008/12/blog-post.html' title='വിഷപാമ്പിന്റെ നീളം'/><author><name>santhosheditor</name><uri>http://www.blogger.com/profile/17823092935154172155</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-4506348661145060216.post-3605355096302267465</id><published>2008-11-23T23:50:00.000-08:00</published><updated>2011-01-01T09:11:44.559-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഓട്ടോ ചേട്ടന്‍</title><content type='html'>&lt;div&gt;&lt;br /&gt;&lt;strong&gt;&lt;span style="color: red;"&gt;&lt;a href="http://4.bp.blogspot.com/_qJy7UxX38j4/SSpd-OAP4MI/AAAAAAAAAGQ/H4mIMNuTAqE/s1600-h/auto.jpg"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5272129637282996418" src="http://4.bp.blogspot.com/_qJy7UxX38j4/SSpd-OAP4MI/AAAAAAAAAGQ/H4mIMNuTAqE/s320/auto.jpg" style="cursor: hand; float: left; height: 167px; margin: 0px 10px 10px 0px; width: 181px;" /&gt;&lt;/a&gt;എ&lt;/span&gt;&lt;/strong&gt;ന്തു ചെയ്യാനെന്നു പറ, കൈയില്‍ അഞ്ചു പൈസ ഇല്ലാഞ്ഞിട്ടാണ് വല്ലവന്റെയും കൈയില്‍നിന്ന് ഒരു ബീഡി ഇരന്നുവാങ്ങിവലിച്ചത്. അപ്പോള്‍ ദാ മുന്നില്‍വന്നു നില്‍ക്കുന്നു രണ്ട് കാക്കി ധാരികള്‍. പിഴയടക്കണമത്രേ, പിഴ. എവിടുന്നിട്ടെടുത്ത് അടയ്ക്കാന്‍. രാവിലെ കൈയിലുണ്ടായിരുന്നതത്രയും പിടിച്ചുപറിച്ചിട്ടാണ് വീണ്ടും പിഴിയാന്‍ വന്നുനില്‍ക്കുന്നത്. ഒന്നുമില്ലെങ്കിലും രണ്ടുപേരുടെയും യൂണിഫോമിന്റെ നിറമെങ്കിലും ഒന്നാണെന്ന് ഓര്‍ക്കണ്ടേ. ഒരു കാക്കിക്കാരന് മറ്റൊരു കാക്കിക്കാരനെ കണ്ടുകൂടെന്നു വന്നാല്‍.... പണ്ടാരോ പറഞ്ഞപോലെ, മൊത്തം എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ...ഓട്ടോക്കാരന്‍ ചന്ദ്രന് അരിശം അടങ്ങുന്നില്ല. അല്ല, അതിന് ചന്ദ്രന്‍ചേട്ടനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഇത്തരമൊരു അവസ്ഥയില്‍ വന്നുപെട്ടുപോയാല്‍ ആരായാലും അത്മരോഷംകൊണ്ടുപോകും. എന്നിട്ടും അസഭ്യ വാക്കുകള്‍ ഉപയോഗിക്കാത്തത് ചന്ദ്രേട്ടന്റെ സംസ്കാരത്തെയാണ് വെളിപ്പെടുത്തുന്നത്. മാന്യമായി ഓട്ടോ ഓടിച്ച് ഒരു കൊച്ചുകുടുംബത്തെ പോറ്റുന്ന വ്യക്തിയാണ് ചന്ദ്രേട്ടന്‍. ഓട്ടോ ഓടിക്കല്‍ എപ്പോഴുമില്ല. പാര്‍ട്ടി പ്രവര്‍ത്തനം കഴിഞ്ഞുള്ള സമയങ്ങളില്‍ മാത്രം. ഭരണപക്ഷത്തെ ഒരു പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയുടെ നേതാവാണ് എന്നുപറഞ്ഞാല്‍ ചന്ദ്രേട്ടന്‍ തല്ലും. അനുഭാവി എന്നുപറഞ്ഞാലും തല്ലുറപ്പ്. അതുകൊണ്ട് സജീവപ്രവര്‍ത്തകന്‍ എന്നുവിളിക്കാം. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ രണ്ടിനും ഇടയിലുള്ള വെള്ളംകോരികള്‍. പക്ഷേ അങ്ങനെ പറഞ്ഞാലും ചന്ദ്രേട്ടന്റെ കൈയില്‍നിന്നും അടി ഉറപ്പാണ്. കാരണം അദ്ദേഹത്തിന് രാഷ്ട്രീയ പ്രവര്‍ത്തനം പുണ്യകര്‍മ്മമാണ്. അങ്ങനെയിരിക്കെയാണ് കഴിഞ്ഞദിവസം രാവിലെ ഓട്ടോയുമായി ചന്ദ്രേട്ടന്‍ പുറത്തിറങ്ങിയത്. മാനത്ത് കാര്‍മേഘം മൂടിയപ്പോള്‍ നല്ലൊരുകൊയ്തുകണ്ട് ചേച്ചിയാണ് ചേട്ടനെ ഓട്ടംപോകാന്‍ തള്ളിവിട്ടത്. 100 രൂപ പെട്രോള്‍ അടിക്കാനും നല്‍കി. ഓട്ടോയുമായി നഗരാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍തന്നെ കാക്കിഷര്‍ട്ടിട്ടയാളുടെ നീട്ടിപ്പിടിച്ച കൈ ചേട്ടന്‍ കണ്ടു. ഓട്ടത്തിനാകും എന്നുകരുതി നിര്‍ത്തിയപ്പോഴാണ് അറിയുന്നത് അത് ഓട്ടോകളെ വിഴുങ്ങാന്‍ നില്‍ക്കുന്ന സ്ക്വാഡ് ആണെന്ന്. എട് പെര്‍മിറ്റ്, ലൈസന്‍സ്, ആര്‍ സി ബുക്ക്, .... വണ്ടി നിര്‍ത്തുംമുമ്പുതന്നെ പോലീസുകാര്‍ ആക്രമണം തുടങ്ങി. മഴയത്ത് പരിശോധന ഉണ്ടാവില്ലെന്നു കരുതി ഒന്നും എടുക്കാതെയാണ് ചേട്ടന്‍ ഓട്ടോയെടുത്തത്. കുറച്ചു സമയം നല്‍കിയാല്‍ എല്ലാം കൊണ്ടുവരാമെന്ന് ചേട്ടന്‍ പറഞ്ഞപ്പോള്‍ പോലീസുകാര്‍ക്ക് പരിഹസമായി. പിഴ അടച്ചേതീരുവുവെന്ന കടുംപിടിത്തത്തിലോട്ട് അവര്‍ വഴിമാറി. ഒടുവില്‍ ആകെയുണ്ടായിരുന്ന 100 രൂപ അവര്‍ക്കുനല്‍കി രസീതുവാങ്ങാതെ ചന്ദ്രേട്ടന്‍ തടിയൂരി. ഈ ക്ഷീണം തീര്‍ക്കാനാണ് സ്റ്റാന്‍ഡില്‍ എത്തിയശേഷം കൂട്ടുകാരനില്‍നിന്നും ഒരു ബീഡിവാങ്ങി കത്തിച്ചത്. ബീഡി കത്തിച്ച് ഒരു പുക എടുത്തില്ല, ദാ വരുന്നു വീണ്ടും കാക്കികൈകള്‍. പിഴയടച്ചേപറ്റൂവെന്നായി അവര്‍. കൈയില്‍ അഞ്ചുപൈസയില്ലെന്ന് ചന്ദ്രേട്ടന്‍ നെഞ്ചുകീറി കാട്ടി. പക്ഷേ ചെമ്പരത്തിപൂവ് മാത്രം കാണാന്‍ ശീലിച്ച പോലീസുകാര്‍ക്ക് അധികമൊന്നും അറിയേണ്ടിയിരുന്നില്ല. പണമില്ലെങ്കില്‍ 200 രൂപ സ്റ്റേഷനില്‍ കൊണ്ട് അടച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ച അവര്‍ ഒരു സൌജന്യം ചന്ദ്രേട്ടന് നല്‍കി. 100 രൂപ ഇപ്പോള്‍ നല്‍കിയാല്‍ കേസ് ഒഴിവാക്കാമെന്ന്. ഒടുവില്‍ കൂട്ടുകാരില്‍നിന്നും പിരിവെടുത്ത് ആ പ്രതിസന്ധിയേയും ചന്ദ്രേട്ടന്‍ തരണം ചെയ്തു. പക്ഷേ ഇപ്പോള്‍ പ്രശ്നം അതല്ല, തിരിച്ചു വീട്ടിലേക്ക് പോകണമെങ്കില്‍പോലും ഓട്ടോയില്‍ പെട്രോള്‍ അടിക്കണം. അതിന് ആരുതരും പൈസ. മനസിലെ മഥിക്കുന്ന ആ ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ ചന്ദ്രേട്ടന് ലഭിച്ചത് മറ്റൊരു ഉത്തരമായിരുന്നു... ഹെല്‍മറ്റ് വേട്ട നിര്‍ത്തലാക്കിയതോടെ പോലീസുകാര്‍ ഇനിയെങ്ങനെ ജീവിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരം. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4506348661145060216-3605355096302267465?l=enthakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://enthakadha.blogspot.com/feeds/3605355096302267465/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4506348661145060216&amp;postID=3605355096302267465' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/3605355096302267465'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/3605355096302267465'/><link rel='alternate' type='text/html' href='http://enthakadha.blogspot.com/2008/11/blog-post_23.html' title='ഓട്ടോ ചേട്ടന്‍'/><author><name>santhosheditor</name><uri>http://www.blogger.com/profile/17823092935154172155</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_qJy7UxX38j4/SSpd-OAP4MI/AAAAAAAAAGQ/H4mIMNuTAqE/s72-c/auto.jpg' height='72' width='72'/><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-4506348661145060216.post-8174846120290174006</id><published>2008-11-14T23:45:00.000-08:00</published><updated>2011-01-01T09:11:56.337-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഒരു പി.എസ്.സി കഥ</title><content type='html'>&lt;div&gt;അജീഷ്, സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്‍. നമ്മള്‍ തുടര്‍ന്നുവരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണംകൊണ്ട്, സ്വന്തം കഴിവ് മറ്റുതരത്തില്‍ വിനിയോഗിക്കാതെ ബിരുദ പഠനത്തിലേക്കുമാത്രം ശ്രദ്ധയൂന്നിയ ചെറുപ്പക്കാരന്‍. ഏതായാലും നല്ല നിലയില്‍തന്നെ ബിരുദധാരിയാവാന്‍ അജീഷിന് കഴിഞ്ഞു. സാധാരണ ബിരുദധാരികളെപ്പോലെ അജീഷിനും ഒരു സ്വപ്നമേ ഉണ്ടായിരുന്നുള്ളു, എങ്ങനെയും പഠിച്ച് ഒരു സര്‍ക്കാര്‍ ഉദ്യോ&lt;a href="http://4.bp.blogspot.com/_qJy7UxX38j4/SR5-pjFpJFI/AAAAAAAAAGI/mKPJHWCw5LQ/s1600-h/main1.jpg"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5268787866328704082" src="http://4.bp.blogspot.com/_qJy7UxX38j4/SR5-pjFpJFI/AAAAAAAAAGI/mKPJHWCw5LQ/s320/main1.jpg" style="cursor: hand; float: left; height: 199px; margin: 0px 10px 10px 0px; width: 225px;" /&gt;&lt;/a&gt;ഗസ്ഥനാവുക. ടെസ്റ്റുകള്‍ കുറേ എഴുതിയെങ്കിലും ഭാഗ്യദേവതമാത്രം അജീഷിനെ അകമഴിഞ്ഞ് അനുഗ്രഹിച്ചില്ല. &lt;/div&gt;&lt;div&gt;അങ്ങനെയിരിക്കുമ്പോഴാണ് ഒരു ഷോര്‍ട്ട് ലിസ്റ്റില്‍ അജീഷും ഉള്‍പ്പെടുന്നത്. ആ വിവരം അറിഞ്ഞ അന്നുതന്നെ അഭിമുഖ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളും അജീഷ് ആരംഭിച്ചു. കാത്തിരുന്നു കിട്ടിയ കനി കൈവഴുതിപോകാതെ നോക്കണമല്ലോ?&lt;/div&gt;&lt;div&gt;ഇതിനിടെയെല്ലാം അഭിമുഖത്തിന്റെ തീയതി ആയോ എന്ന് അജീഷ് പി.എസ്.സി ഓഫീസില്‍ തിരക്കുന്നുമുണ്ട്. ഒടുവില്‍ ആ ദിനം സമാഗതമായതായി ഒരു കൂട്ടുകാരന്‍ പറഞ്ഞാണ് അജീഷ് അറിഞ്ഞത്. പട്ടത്തുള്ള പി.എസ്.സി ആസ്ഥാനത്ത് വിളിച്ചുചോദിച്ചാല്‍ ആ സുദിനം എന്നാണെന്ന് അറിയാമെന്നും കൂട്ടുകാരന്‍ പറഞ്ഞതോടെ അജീഷിന് ആകാംഷയായി. പി.എസ്.സി ഓഫീസിലേക്ക് അജീഷിന്റെ വിളിചെല്ലാന്‍ ഒട്ടും താമസമുണ്ടായില്ല. &lt;/div&gt;&lt;div&gt;സമയമപ്പോള്‍ വൈകുന്നേരം 2.30 ആയതേയുള്ളു. ആദ്യശ്രമത്തില്‍തന്നെ എന്‍ക്വയറി ഓഫീസിലേക്ക് അജീഷിന് കണക്ഷന്‍കിട്ടി. താന്‍ ഭാഗ്യവാന്‍തന്നെയെന്ന് മനസില്‍ ഒന്നുകൂടി ഉറപ്പിച്ചുകൊണ്ടാണ് തന്റെ ആവശ്യം അജീഷ് ഫോണെടുത്ത ഉദ്യോഗസ്ഥന് മുന്നില്‍ നിരത്തിയത്. "ഹോള്‍ഡ് ചെയ്യു, ഫോണ്‍ സെക്ഷനിലേക്ക് കണക്ട് ചെയ്യാം'' സൌമ്യമായ ഭാഷയില്‍ ഉദ്യോഗസ്ഥന്‍ മൊഴിഞ്ഞപ്പോഴും തീയതി അറിയാനുള്ള ആകാംഷയിലായിരുന്നു അജീഷ്. അകത്തേക്കു പോയ ടെലഫോണിലെ സംഗീതം അതേവേഗതയില്‍ തിരിച്ചെത്തി. സെക്ഷനില്‍ തിരക്കാണ്. അഞ്ച് മിനിട്ടു കഴിഞ്ഞു വിളിക്കാമേയെന്ന എന്‍ക്വയറി കൌണ്ടറിലെ ഉദ്യോഗസ്ഥന്റെ അപേക്ഷ സ്വീകരിക്കുകയേ അജീഷിന് നിര്‍വാഹമുണ്ടായിരുന്നുള്ളു. &lt;/div&gt;&lt;div&gt;വാച്ചില്‍നിന്നും കണ്ണെടുക്കാതിരുന്ന അജീഷ് കൃത്യം അഞ്ച് മിനിട്ട് ആയപ്പോള്‍ വീണ്ടും ഫോണ്‍ ഡയല്‍ ചെയ്തു. ഇത്തവണയും അനുഭവം പഴയതുതന്നെ. അഞ്ച് എന്നത് 10 ആയെന്നു മാത്രം. അവിടെയും തീര്‍ന്നില്ല ആവര്‍ത്തന വിരസത. മൂന്ന് തവണകൂടി വിളിയെത്തിയതോടെ പി.ആര്‍.ഒയുടെ നേരിട്ടുള്ള ടെലഫോണ്‍ നമ്പര്‍ നല്‍കി എന്‍ക്വയറിയിലെ ഉദ്യോഗസ്ഥന്‍ തന്റെ നിസഹായകത വെളിപ്പെടുത്തി.&lt;/div&gt;&lt;div&gt;"എങ്കിലെന്ത്, പി.ആര്‍.ഒയുടെ നേരിട്ടുതന്നെയുള്ള നമ്പര്‍ ലഭിച്ചല്ലോ. സമയം മൂന്നര മാത്രമല്ലേ ആയുള്ളു. ഇന്നുതന്നെ അദ്ദേഹത്തെ ഫോണില്‍ ലഭിക്കുമല്ലോ...'' അജീഷ് ആശ്വാസംകൊണ്ടു. പക്ഷേ കാര്യങ്ങളുടെ കിടപ്പ് അത്ര സുഗമമായിരുന്നില്ല. മൂന്നര മുതല്‍ ഫോണില്‍ റീഡയല്‍ ബട്ടണില്‍ തുടര്‍ച്ചയായി അമര്‍ത്തിക്കൊണ്ടിരുന്ന അജീഷിന്റെ കാതുകളില്‍ ടെലഫോണ്‍മണി മുഴങ്ങിയത് 4.15 ന് മാത്രമായിരുന്നു. അപ്പോഴും ആശ്വാസംകൊണ്ട അജീഷിന് പക്ഷേ മറുതലയ്ക്കല്‍ ടെലഫോണ്‍ബെല്ല് മുഴുവനും അടിച്ചുതീരുന്നതാണ് കേള്‍ക്കേണ്ടിവന്നത്. അതേവേഗതയില്‍ ഒരിക്കല്‍കൂടി അജീഷ് റീഡയലില്‍ കൈ അമര്‍ത്തി. ഇത്തവണ ആദ്യബെല്ലില്‍തന്നെ ഫോണ്‍ എടുക്കപ്പെട്ടു. &lt;/div&gt;&lt;div&gt;പക്ഷേ അത് ഒരു നാടകത്തിനുള്ള ആദ്യബെല്ലാണെന്ന് അജീഷ് അറിഞ്ഞിരുന്നില്ല. അയാളുടെ ആവര്‍ത്തിച്ചുള്ള 'ഹലോ' വിളികള്‍ക്ക് അപ്പുറത്തുനിന്നും കാര്യമായ പ്രതികരണം ലഭിച്ചില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ, ആരെങ്കിലും എപ്പോഴെങ്കിലും ഫോണ്‍ എടുക്കുമെന്ന വിശ്വാസത്തില്‍ ആ ചെറുപ്പക്കാരന്‍ ലൈന്‍ കട്ട് ചെയ്തില്ല. അവിടെ മൂന്നുപേര്‍ ഉണ്ടായിരുന്നു. രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയും. മൂന്നുപേരും സജീവ ചര്‍ച്ചയിലാണ്, ആറുമണിക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച. &lt;/div&gt;&lt;div&gt;ഒരാള്‍ ഇപ്പോള്‍ പോയി ടിക്കറ്റെടുക്കും. മറ്റുരണ്ടുപേരും ആറുമണിയോടെ തമ്പാനൂരില്‍ എത്തിയാല്‍ മതി എന്നൊക്കെയാ ചര്‍ച്ചയുടെ പോക്ക്. ഇതിനിടെ ആ മുറിയിലേക്ക് കടന്നുവന്ന ആരോ ഒരാള്‍ ഫോണ്‍ മാറിയിരിക്കുന്ന കാര്യം അവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ശല്യം അവിടിരിക്കട്ടെയെന്ന ബന്ധപ്പെട്ടവരുടെ മറുപടി ഇടിത്തീപോലെയാണ് അജീഷിന്റെ കര്‍ണങ്ങളില്‍ പതിച്ചത്. ആവശ്യക്കാരന് ഔചിത്യബോധമില്ലല്ലോ?, അജീഷ് എന്നിട്ടും ഫോണ്‍ കട്ടുചെയ്തില്ല. "ഫേണ്‍ മാറ്റിവച്ചിരിക്കുന്നതാണ്. അത് പിന്നീട് തിരിച്ചുവച്ചാല്‍മതി''- ഒടുവില്‍ നേരത്തേ ഇറങ്ങിയ ജനസേവകന്‍ ആര്‍ക്കോ നിര്‍ദ്ദേശവും കൊടുക്കുന്നതുംകേട്ടതോടെ ആ യുവാവ് തളര്‍ന്നു. ഇനി പ്രതീക്ഷിക്കണ്ടന്ന് മനസിലായതോടെ നിരാശനായി അജീഷ് ഫോണ്‍ താഴെവയ്ക്കുമ്പോള്‍ സമയം 4.40. &lt;/div&gt;&lt;div&gt;അടുത്തദിവസം രാവിലെ 10 ന് തന്നെ അയാള്‍ ഫോണ്‍ കൈയിലെടുത്തു. ഒന്നേകാല്‍ മണിക്കൂറത്തെ പ്രയത്നത്തിനൊടുവിലാണ് പി.ആര്‍.ഒ ഓഫീസിലെ ടെലഫോണ്‍മണി ചിരിക്കുന്ന ശബ്ദം കേള്‍ക്കാനുള്ള ഭാഗ്യം അജീഷിന് ലഭിച്ചത്. ഫോണ്‍ എടുത്ത ആളോട് കാര്യം പറഞ്ഞു. പോസ്റ്റിന്റെ പേരും ഹാള്‍ടിക്കറ്റ് നമ്പരും എല്ലാം കൃത്യമായി പറഞ്ഞുകൊടുത്തു. കുറച്ചുസമയം മറുപടിയില്ല. അഞ്ച് മിനിട്ടു കഴിഞ്ഞുകാണും, അപ്പോള്‍ അതാ വരുന്നു അടുത്ത ചോദ്യം "ഹാള്‍ടിക്കറ്റ് നമ്പര്‍ ഒന്നുകൂടി പറയാമോ?'' അജീഷ് നമ്പര്‍ ആവര്‍ത്തിച്ചു. കുറച്ചുനേരത്തെ നിശബ്ദ്ധതയ്ക്കുശേഷം അവിടെനിന്നും ലഭിച്ച മറുപടി ഞെട്ടിക്കുന്നതായിരുന്നു. &lt;/div&gt;&lt;div&gt;അജീഷിന്റെ നമ്പര്‍ ലിസ്റ്റില്‍ കാണാനില്ലത്രേ. ഷോര്‍ട്ട് ലിസ്റ്റ് ഒന്നുകൂടി പരിശോധിക്കുന്നത് നല്ലതായിരിക്കും എന്നൊരു ഉപദേശവും ലഭിച്ചു. പി.എസ്.സിയുടെ സൈറ്റിലാണ് താന്‍ ലിസ്റ്റ് പരിശോധിച്ചതെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ താനും ലിസ്റ്റ് ഒന്നുകൂടി പരിശോധിക്കാമെന്നും തങ്കളും പരിശോധിക്കണമെന്നുമായി ഉദ്യോഗസ്ഥന്‍.&lt;/div&gt;&lt;div&gt;ഫോണ്‍ കട്ടുചെയ്ത അജീഷ് തളര്‍ച്ചയോടെയാണ് കട്ടിലിലേക്കുമറിഞ്ഞത്. തന്റെ ഇത്രയും ദിവസത്തെ പ്രയത്നം വൃഥാവിലായതല്ല, സര്‍ക്കാരിന്റെ ശമ്പളക്കാരനാകുകയെന്ന സ്വപ്നം മരീചികയാകുന്നതായിരുന്നു ആ യുവാവിനെ തളര്‍ത്തിയത്. ഈ സമയത്താണ് വീട്ടില്‍ കോളിംഗ് ബെല്‍ മുഴങ്ങിയത്. ആദ്യം കേട്ടില്ലെന്നുനടിച്ച് തിരിഞ്ഞുകിടന്നു. വീണ്ടും വീണ്ടും ബെല്‍ മുഴങ്ങിയതോടെ സ്വയം ശപിച്ചുകൊണ്ടാണ് അജീഷ് പോയി വാതില്‍ തുറന്നത്. മുന്നില്‍ പോസ്റ്റ്മാന്‍. പി.എസ്.സിയുടെ അഭിമുഖത്തിന് സര്‍ട്ടിഫിക്കറ്റുകളുമായി ചെല്ലാനുള്ള പി.എസ്.സിയുടെതന്നെ അറിയിപ്പുമായാണ് പോസ്റ്റ്മാന്‍ എത്തിയിരിക്കുന്നത്. ആ സുദിനത്തിന് ഇനി അവശേഷിക്കുന്നത് വെറും അഞ്ച് ദിവസം മാത്രവും. കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിലായിപ്പോയി അജീഷ് അപ്പോള്‍.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;span style="color: #cc0000; font-size: 100%;"&gt;&lt;strong&gt;&lt;em&gt;പി.എസ്.സിക്കാരുടെ ശ്രദ്ധയ്ക്ക്:&lt;/em&gt;&lt;/strong&gt;&lt;/span&gt; അജീഷ് എന്നത് യഥാര്‍ത്ഥപേരല്ല. അതുകൊണ്ട് ഏതെങ്കിലും അജീഷിനെ വേട്ടയാടരുതേ....&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4506348661145060216-8174846120290174006?l=enthakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://enthakadha.blogspot.com/feeds/8174846120290174006/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4506348661145060216&amp;postID=8174846120290174006' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/8174846120290174006'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/8174846120290174006'/><link rel='alternate' type='text/html' href='http://enthakadha.blogspot.com/2008/11/blog-post.html' title='ഒരു പി.എസ്.സി കഥ'/><author><name>santhosheditor</name><uri>http://www.blogger.com/profile/17823092935154172155</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_qJy7UxX38j4/SR5-pjFpJFI/AAAAAAAAAGI/mKPJHWCw5LQ/s72-c/main1.jpg' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-4506348661145060216.post-2281563992447681905</id><published>2008-10-08T20:05:00.001-07:00</published><updated>2011-01-01T09:11:31.459-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>എങ്കിലും എന്റെ പോലീസുകാരാ...</title><content type='html'>&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_qJy7UxX38j4/SO137-PN6bI/AAAAAAAAAF4/s7rOOJjn4J4/s1600-h/wine.jpg"&gt;&lt;img alt="" border="0" height="180" id="BLOGGER_PHOTO_ID_5254988212414048690" src="http://4.bp.blogspot.com/_qJy7UxX38j4/SO137-PN6bI/AAAAAAAAAF4/s7rOOJjn4J4/s320/wine.jpg" style="cursor: hand; float: left; height: 206px; margin: 0px 10px 10px 0px; width: 140px;" width="103" /&gt;&lt;/a&gt;&lt;strong&gt;&lt;em&gt;&lt;span style="color: #990000;"&gt;അ&lt;/span&gt;&lt;/em&gt;&lt;/strong&gt;ന്നൊരു 31 ആയിരുന്നു ദിവസം. വര്‍ഷത്തിനും മാസത്തിനും പ്രസക്തി ഇല്ലാത്തതിനാല്‍ അതിവിടെ കുറിക്കുന്നില്ല. അല്ലെങ്കിലും ശ്രീപത്മനാഭന്റെ നാലുകാശുപറ്റി ജീവിക്കുന്ന ഒരാള്‍ക്ക് എന്ത് വര്‍ഷം, എന്ത് മാസം. ഓരോ മാസവും തള്ളി നീക്കുന്നതിന്റെ ബുദ്ധിമുട്ട് അവര്‍ക്കുമാത്രമേ അറിയൂ. ആളിന്റെ പേരിനും പ്രസക്തിയില്ല. എങ്കിലും അയാളെ എന്തെങ്കിലും വിളിച്ചല്ലേപറ്റൂ. അതുകൊണ്ടുമാത്രം നമുക്ക് അയാളെ ഷിബു എന്നു വിളിക്കാം. അപ്പോള്‍ ഷിബു എന്ന പേര് ഉറപ്പിച്ചു, ഒരുതരം, രണ്ടുതരം, മൂന്നുതരം.&lt;br /&gt;ഷിബു കായലോരങ്ങളുടെ നാട്ടില്‍നിന്നാണ് നഗരത്തിലെത്തിയത്. സര്‍ക്കാര്‍ സര്‍വീസില്‍ മേശമല്ലാത്ത ജോലിയുമുണ്ട്. സകുടുംബം നഗരഹൃദയത്തില്‍ വീട് വാടകയ്ക്ക് എടുത്താണ് ജീവിതം. ഏതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയുംപോലെ തിരുവനന്തപുരം നഗരത്തില്‍ സ്വന്തമായൊരു വീടെന്നതാണ് ഷിബുവിന്റെയും സ്വപ്നം. ഇപ്പോള്‍ സ്വന്തമായി ആകെയുള്ളത് ഒരു ഇരുചക്രശകടംമാത്രം.&lt;br /&gt;ഇവിടെ വിഷയം അതൊന്നുമല്ല. പറയാനുള്ള കഥയും അതല്ല. അത്യാവശ്യം മദ്യസേവ നടത്തുന്നവരുടെ പട്ടികയില്‍ മാന്യമായ സ്ഥാനമുള്ള ഒരു വ്യക്തിയാണ് ഷിബു. അത്യാവശ്യത്തിന് മുകളിലേക്ക് പോകാറുമില്ല. അത് ഷിബുവിന് നിര്‍ബന്ധവുമാണ്. ഈ സംഭവകഥ നടന്നത് ഒരു 31 നാണ്. ഏത് മാസം, ഏത് വര്‍ഷം എന്ന് ചോദിക്കരുത്. ഏതായാലും ബാറുകള്‍ക്ക് ഒന്നാം തീയതി അവധി പ്രഖ്യാപിച്ചതിനുശേഷമുള്ള കാലമാണെന്നു മാത്രം അറിയുക.&lt;br /&gt;മാസം അവസാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പോക്കറ്റ് കാലിയാകുമെന്ന് പ്രത്യേകിച്ച് ആരെയും പറഞ്ഞുബോധ്യപ്പെടുത്തേണ്ടതില്ലല്ലോ? അതുപോലൊരു മാസാവസാനമായിരുന്നു ഇതും നടന്നത്. ഒന്നാം തീയതി മദ്യഷോപ്പുകള്‍ക്ക് അവധി ആയതിനാല്‍ 31 നുതന്നെ ഒരു ലിറ്റര്‍ റം വാങ്ങി സൂക്ഷിക്കുകയാണ് ഷിബുവിന്റെ പതിവ്. അന്നും അതുതന്നെയായിരുന്നു ഷിബുവിന്റെ ഉദ്ദേശം.&lt;br /&gt;പക്ഷേ കൈയിലാണെങ്കില്‍ അതിനുള്ള പണവുമില്ല. ശമ്പളം ഒന്നിനല്ലേ കിട്ടൂ. ആകെയുള്ളത് 100 രൂപ നോട്ടാണ്. ഒടുവില്‍ ഭാര്യ രഹസ്യമായി സൂക്ഷിച്ചിരുന്ന കുടുക്ക കണ്ടെത്തി അതില്‍ കൈയിട്ടുവാരിയാണ് 200 രൂപ തികച്ചത്. വല്ലാത്തൊരു ആവേശമായിരുന്നു ആ മുഖത്ത് അപ്പോള്‍. പിന്നെ ഒന്നും നോക്കിയില്ല, ഇരുചക്രശകടം സ്റ്റാര്‍ട്ടായത് മിന്നല്‍ വേഗതയിലായിരുന്നു. പരമാവധി വേഗതയില്‍ അത് സ്റ്റാറ്റ്യുവിലെ ബിവറേജസ് ചില്ലറ വില്പനശാലയിലേക്ക് കുതിച്ചു.&lt;br /&gt;ഫൈന്‍ആര്‍ട്സ് കോളജ് കഴിഞ്ഞപ്പോള്‍ റോഡിലെ പാതിമിന്നുന്ന സ്ട്രീറ്റ്ലൈറ്റ് വെട്ടത്തിനിടയിലൂടെ ഒരാള്‍ വണ്ടിക്ക് കൈകാണിച്ചു. ലിഫ്ടിനാകും എന്നുകരുതി ഷിബു വണ്ടി നിര്‍ത്തുകയും ചെയ്തു. പിന്നെയാണ് കാക്കി കണ്ടത്. ട്രാഫിക് പോലീസിന്റെ ഹെല്‍മെറ്റ് വേട്ട നടക്കുകയാണവിടെ. സാധാരണ അവിടെ ഹെല്‍മറ്റ് വേട്ടയ്ക്കായി പോലീസ് നില്‍ക്കാറില്ല. ആ ധൈര്യത്തിലാണ് ഷിബു വണ്ടി നിര്‍ത്തിയതും. പക്&lt;a href="http://3.bp.blogspot.com/_qJy7UxX38j4/SO138I2n2ZI/AAAAAAAAAGA/8Tnl628boJo/s1600-h/helmet.jpg"&gt;&lt;img alt="" border="0" height="116" id="BLOGGER_PHOTO_ID_5254988215263680914" src="http://3.bp.blogspot.com/_qJy7UxX38j4/SO138I2n2ZI/AAAAAAAAAGA/8Tnl628boJo/s320/helmet.jpg" style="cursor: hand; float: left; height: 171px; margin: 0px 10px 10px 0px; width: 146px;" width="137" /&gt;&lt;/a&gt;ഷേ പറഞ്ഞിട്ടു കാര്യമില്ലല്ലോ?&lt;br /&gt;ഷിബു താണും വീണും അപേക്ഷിച്ചുനോക്കി... എവിടെ, ഒക്കെയും ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. പണം നാളെ സ്റ്റേഷനില്‍ അടക്കാമെന്നും പറഞ്ഞുനോക്കി, നടന്നില്ല. ഒടുവില്‍ 100 രൂപ ഫൈന്‍ അടച്ചാണ് ഷിബു തടിയൂരിയത്. ഭാര്യയെപറ്റിച്ചും സ്വരൂക്കൂട്ടിയ പണം പോലീസുകാരന്‍ കൊണ്ടുപോകുന്നത് നോക്കിനില്‍ക്കാനെ ഷിബുവിന് കഴിഞ്ഞുള്ളു.&lt;br /&gt;പക്ഷേ സംഭവം അവിടെയും തീര്‍ന്നില്ല. 100 രൂപ നല്‍കിയതിന് രസീത് ചോദിച്ചപ്പോഴാണ് സംഗതി ഉഷാറായത്. ബുക്കും പേപ്പറും കാണണമെന്നായി പോലീസ് ഏമാന്‍. കുപ്പി വാങ്ങാനുള്ള ധൃതിയില്‍ ഷിബു അതൊക്കെ മറന്നിരുന്നു. രസീതുവേണോ, ബുക്കും പേപ്പറുമില്ലാത്തതിന് പിഴയടക്കുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ ഷിബുവിന് കഴിഞ്ഞില്ല. "ഒന്നാം തീയതിക്കുള്ള കരുതല്‍ ശേഖരത്തിന് ഫണ്ട് സ്വരൂപിക്കുമ്പോഴാണ് ഒരുത്തന്‍ ഉടായിപ്പുമായി ഇറങ്ങിയിരിക്കുന്നത്....'' നിരാശാബാധിതനായി, തലകുനിച്ച് തലകുനിച്ചു തിരിച്ചുനടക്കുമ്പോഴാണ് ആ പോലീസുകാരന്റെ പിറുപിറുക്കല്‍ ഷിബുവിന്റെ കര്‍ണങ്ങളില്‍ പതിച്ചത്. "എങ്കിലും എന്റെ പോലീസുകാരാ...'' ഷിബു അറിയാതെ പറഞ്ഞുപോയി.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4506348661145060216-2281563992447681905?l=enthakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://enthakadha.blogspot.com/feeds/2281563992447681905/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4506348661145060216&amp;postID=2281563992447681905' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/2281563992447681905'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/2281563992447681905'/><link rel='alternate' type='text/html' href='http://enthakadha.blogspot.com/2008/10/blog-post.html' title='എങ്കിലും എന്റെ പോലീസുകാരാ...'/><author><name>santhosheditor</name><uri>http://www.blogger.com/profile/17823092935154172155</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_qJy7UxX38j4/SO137-PN6bI/AAAAAAAAAF4/s7rOOJjn4J4/s72-c/wine.jpg' height='72' width='72'/><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-4506348661145060216.post-1831574837860633746</id><published>2008-09-02T07:11:00.000-07:00</published><updated>2011-01-01T09:12:29.881-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>പ്രതികരണശേഷി</title><content type='html'>&lt;div&gt;&lt;/div&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_qJy7UxX38j4/SL1J4wErksI/AAAAAAAAAEg/Y4iKkPfod5w/s1600-h/visit_shoppe.jpg"&gt;&lt;img alt="" border="0" height="225" id="BLOGGER_PHOTO_ID_5241426780655162050" src="http://2.bp.blogspot.com/_qJy7UxX38j4/SL1J4wErksI/AAAAAAAAAEg/Y4iKkPfod5w/s320/visit_shoppe.jpg" style="cursor: hand; float: left; height: 312px; margin: 0px 10px 10px 0px; width: 298px;" width="275" /&gt;&lt;/a&gt; &lt;br /&gt;&lt;span style="color: red;"&gt;&lt;strong&gt;&lt;span style="font-size: 180%;"&gt;ര&lt;/span&gt;&lt;/strong&gt;മേഷ്&lt;/span&gt; ഒരു സ്ഥിരം മദ്യപാനിയൊന്നുമല്ല. അതേസമയം മദ്യപിക്കുന്നവരോട് സ്നേഹമാണുതാനും. രമേഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇത്ര സത്യസന്ധര്‍ ലോകത്ത് വേറെ ആരാ ഉള്ളത്. മനുഷ്യര്‍ ഓരോന്നു നേടാനായി പരസ്പരം കടിച്ചുകീറുകയും കുത്തിക്കൊല്ലുകയും ചെയ്യുന്ന നാടാണിത്. അവിടെ ഒരു ക്രമസമാധാന പ്രശ്നവും ഉണ്ടാക്കാത്തത് മദ്യപാനികളാണെന്ന് രമേഷ് സാക്ഷ്യം പറയുന്നു. ഓണമാവട്ടെ, ഹര്‍ത്താല്‍ ആവട്ടെ... ഏന്തും ഏതും ആഘോഷമാക്കിമാറ്റുന്നവരാണ് മദ്യപാനികള്‍. &lt;br /&gt;അവരുടെ മനസിന്റെ നൈര്‍മല്യമാണ് അത് കാണിക്കുന്നത്. എല്ലാം ആഘോഷിക്കാനുള്ള ആ മനസ് മദ്യപാനികള്‍ക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്. ഒരു ചോദ്യത്തിനും ഉത്തരമല്ല മദ്യം, എന്നാല്‍ എല്ലാ ചോദ്യങ്ങളും മറക്കാനുള്ള ഒറ്റമൂലിയാണ് മദ്യമെന്ന മല്ല്യ തീയറി ഉണ്ടായതുതന്നെ ഇവരെ നന്നായി പഠിച്ചശേഷമാണെന്നാണ് പണ്ഡിതമതം. &lt;br /&gt;മദ്യപന്‍മാരുടെ ക്ഷമാശീലമാണ് രമേഷിനെ ഏറെ ആകര്‍ഷിച്ചത്. ബിവറേജസിനുമുന്നില്‍ കിലോ മീറ്ററുകള്‍ നീണ്ട ക്യൂ രൂപപ്പെട്ടാല്‍പോലും ആരും വരി തെറ്റിക്കാറില്ല. ക്യൂവിനിടയില്‍ നുഴഞ്ഞുകയറുന്നവരും അതു തടയുന്നവരും തമ്മിലുള്ള വാക്കുതര്‍ക്കം മറ്റെവിടെയും കാണാനാകും. സിനിമാ തീയേറ്ററില്‍ പോലും. പക്ഷേ ഇവിടെ അതുമില്ല. നീണ്ട ക്യൂവില്‍ നില്‍ക്കുന്നവര്‍ പലപ്പോഴും അസ്വസ്തരാകാറുണ്ട്. സമയം പോകുന്നതില്‍ ബേജാറാകുന്നവര്‍. പക്ഷേ ബിവറേജസിന്റെ മുന്നിലെ ക്യൂവില്‍ ഇതൊന്നും കാണാനാവില്ല. അതുകൊണ്ട് മദ്യം സത്യസന്ധതയും ക്ഷമാശീലവും വളര്‍ത്തുന്നുവെന്നാണ് രമേഷിന്റെ പക്ഷം. &lt;br /&gt;ഇതൊക്കെ ഇന്നലെവരെയുള്ള കഥ. ഇന്നുപക്ഷേ രമേഷ് ദുഃഖിതാനാണ്. മറ്റ് മേഖലകളില്‍ ഉള്ളതുപോലെ മൂല്യച്യുതി ഈ രംഗത്തെയും പിടികൂടിയെന്ന കണ്ടെത്തലാണ് രമേഷിനെ വിഷണനാക്കുന്നത്. ഇവിടെയും ഇനി പ്രതീക്ഷകള്‍ക്ക് അധികം ആയുസില്ലത്രേ. &lt;br /&gt;സംഭവം ഇതാണ്. കഴിഞ്ഞ ഹര്‍ത്താല്‍ദിനം ഒന്നു ആഘോഷമാക്കാന്‍തന്നെ രമേഷ് തീരുമാനിച്ചു. അന്നു മദ്യഷോപ്പ് അവധിയായിരിക്കുമെന്നതിനാല്‍ തലേദിവസംതന്നെ കരുതല്‍ ശേഖരത്തിലേക്ക് മുതല്‍കൂട്ടുന്നതിനായി ബിവറേജസിന് മുന്നിലെത്തി. സാമാന്യം നല്ല ക്യൂ. പ്രവൃത്തിസമയം കഴിഞ്ഞാലും ക്യൂ അവസാനിക്കുമെന്ന് തോന്നാന്ന തരത്തിലുള്ള ക്യൂ. ഒരുവിധം സമയം തള്ളിനീക്കുമ്പോഴാണ് രമേഷ് ആ കാഴ്ച കണ്ടത്. കുറച്ചുപേര്‍ വരിയൊന്നും പാലിക്കാതെ നേരെ മുന്നില്‍പോയി കുപ്പിവാങ്ങുന്നു. ബിവറേജസിന് മുന്നില്‍വച്ചുതന്നെ അത് കച്ചവടമാക്കിയിട്ട് വീണ്ടും പണവുമായി ക്യൂവിന്റെ ഏറ്റവും മുന്നിലേക്ക്. &lt;br /&gt;അതിനെക്കാള്‍ രമേഷിനെ വേദനിപ്പിച്ചത് മറ്റൊന്നാണ്. ഇത്രയൊക്കെ സംഭവിച്ചിട്ടും അവരെ ചോദ്യം ചെയ്യാന്‍ ആരും തയ്യാറാകുന്നില്ല. ബിവറേജസിലെ ജീവനക്കാരും ക്യൂവില്‍ നില്‍ക്കുന്നവരും, ആരും പ്രതികരിക്കുന്നില്ല. എന്തിലും പ്രതികരിച്ചിരുന്ന മദ്യപാനികള്‍ക്കും വന്നുവന്ന് പ്രതികരണശേഷിയില്ലാതായെന്നെ സത്യം രമേഷ് ഒരു ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. എന്തുചെയ്യാം ആഗോളവത്കരണ കാലഘട്ടത്തില്‍ ഇതിലപ്പുറവും പ്രതീക്ഷിക്കേണ്ടിവരുമെന്ന അഭിപ്രായക്കാരനാണ് രമേഷ് ഇപ്പോള്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4506348661145060216-1831574837860633746?l=enthakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://enthakadha.blogspot.com/feeds/1831574837860633746/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4506348661145060216&amp;postID=1831574837860633746' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/1831574837860633746'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/1831574837860633746'/><link rel='alternate' type='text/html' href='http://enthakadha.blogspot.com/2008/09/blog-post.html' title='പ്രതികരണശേഷി'/><author><name>santhosheditor</name><uri>http://www.blogger.com/profile/17823092935154172155</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_qJy7UxX38j4/SL1J4wErksI/AAAAAAAAAEg/Y4iKkPfod5w/s72-c/visit_shoppe.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-4506348661145060216.post-4374945287331430264</id><published>2008-08-07T13:25:00.000-07:00</published><updated>2011-01-01T09:11:21.077-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>സ്മോക് ഫ്രീ കാമ്പസ് അഥവാ ഐ ടി സി കാമ്പസ്</title><content type='html'>&lt;div&gt;&lt;br /&gt;പുക വലിക്കുന്നവരെ എനിക്കു ഇഷ്ടമല്ല.&lt;br /&gt;&lt;div&gt;ഇഷ്ടമല്ലെന്ന് പറഞ്ഞാല്‍ മാത്രം പോര,&lt;br /&gt;പുച്ഛവുമാണ്.&lt;br /&gt;അല്ലെങ്കില്‍തന്നെ പുകവലിക്കാരെ&lt;br /&gt;ഇത്രത്തോളം വെറുക്കാന്‍&lt;br /&gt;എന്നെക്കാള്‍ യോഗ്യത മറ്റാര്‍ക്കാണുള്ളത്. &lt;a href="http://2.bp.blogspot.com/_qJy7UxX38j4/SJtbPACQzHI/AAAAAAAAAEM/uEhv0LlmA1Y/s1600-h/images.jpg"&gt;&lt;img alt="" border="0" height="203" id="BLOGGER_PHOTO_ID_5231875705386617970" src="http://2.bp.blogspot.com/_qJy7UxX38j4/SJtbPACQzHI/AAAAAAAAAEM/uEhv0LlmA1Y/s320/images.jpg" style="cursor: hand; float: right; height: 369px; margin: 0px 0px 10px 10px; width: 382px;" width="130" /&gt;&lt;/a&gt;&lt;br /&gt;ഒന്നും രണ്ടും വര്‍ഷമല്ല,&lt;br /&gt;രണ്ട് ദശാബ്ദമാണ്&lt;br /&gt;ഞാന്‍ സിഗരറ്റ് വലിച്ചുകൂട്ടിയത്.&lt;br /&gt;തുടക്കംമുതലേ ചെയിന്‍ സ്മോക്കര്‍&lt;br /&gt;ആകാനായിരുന്നു എന്റെ ശ്രമം.&lt;br /&gt;അതുകൊണ്ടുതന്നെ ഈ 20 വര്‍ഷവും&lt;br /&gt;ഞാന്‍ ചെയിന്‍സ്മോക്കര്‍ ആയി തുടര്‍ന്നു.&lt;br /&gt;പെട്ടെന്നൊരു സുപ്രഭാതത്തില്‍&lt;br /&gt;ഞാന്‍ വലി നിര്‍ത്തുകയും ചെയ്തു.&lt;br /&gt;നന്നാവുന്നതിന്റെ ഭാഗമായി&lt;br /&gt;അതിനെ പലരും കണ്ടു, വിലയിരുത്തി.&lt;br /&gt;പക്ഷേ അതായിരുന്നില്ല സത്യം.&lt;br /&gt;എന്നെക്കൊണ്ട് വലിക്കാന്‍ കഴിയുന്നില്ല.&lt;br /&gt;പുക അകത്തോട്ട് ചെല്ലുമ്പോള്‍&lt;br /&gt;ഒരു വല്ലായ്മയും ശ്വാസം മുട്ടലും.&lt;br /&gt;ഒരു കവിള്‍ പുകപോലും ഉള്‍ക്കൊള്ളാന്‍&lt;br /&gt;ശരീരത്തിനാകാത്ത അവസ്ഥ.&lt;br /&gt;പിന്നെ എന്താ ചെയ്ക.&lt;br /&gt;വലി നിര്‍ത്തുകയല്ലാതെ&lt;br /&gt;ഗത്യന്തരമില്ലാതെ ഞാനും&lt;br /&gt;അതുതന്നെ ചെയ്തു,&lt;br /&gt;വലി നിര്‍ത്തുക എന്ന പാതകം...&lt;br /&gt;ഡോക്ടറുടെ ഉപദേശം&lt;br /&gt;അതിനൊരു കാരണമാക്കി എന്നുമാത്രം.&lt;br /&gt;അന്നുമുതല്‍ എനിക്ക്&lt;br /&gt;പുകവലിക്കാരെ ഇഷ്ടമല്ല.&lt;br /&gt;ഇഷ്ടമല്ലന്നു മാത്രമല്ല&lt;br /&gt;പുച്ഛവുമാണ്.&lt;br /&gt;അല്ല, ഈ പുകവലിക്കാരെ&lt;br /&gt;എങ്ങിനെ വെറുക്കാതിരിക്കും&lt;br /&gt;നിങ്ങള്‍തന്നെ പറ.&lt;br /&gt;വലിച്ച് കൂമ്പ് വാട്ടുന്നത് അവരുടെ ഇഷ്ടം.&lt;br /&gt;പക്ഷേ, വലി നിര്‍ത്തിയ&lt;br /&gt;എന്റെ മുന്നില്‍നിന്ന് ഇങ്ങനെ&lt;br /&gt;പുകച്ചുതള്ളാന്‍ അവര്‍ക്ക് തോന്നുന്നല്ലോ...&lt;br /&gt;അവര്‍ വലിക്കുന്നതില്ല എനിക്കു വിഷമം,&lt;br /&gt;എനിക്ക് വലിക്കാന്‍ കഴിയാത്തതിലാണ്.&lt;br /&gt;അപ്പോള്‍ പിന്നെ എന്താ ചെയ്യുക?&lt;br /&gt;നാട്ടുകാരെ ഉദ്ദരിക്കുകതന്നെ മാര്‍ഗം&lt;br /&gt;ഞാന്‍ വലിച്ചില്ലെങ്കില്‍ ആരും വലിക്കണ്ട,&lt;br /&gt;പ്രളയം ഉണ്ടാവാതിരിക്കാന്‍ പറയുന്നത് കേള്‍ക്കുക.&lt;br /&gt;കേട്ടാല്‍ നിങ്ങള്‍ക്കും കൊള്ളാം, എനിക്കും കൊള്ളാം.&lt;br /&gt;ഇതുവരെ പറഞ്ഞത് ആമുഖം.&lt;br /&gt;എന്തിനും ആമുഖം അഥവാ ആ മുഖം&lt;br /&gt;എങ്കിലും വേണമെന്നല്ലേ&lt;br /&gt;വാമൊഴി പഴക്കം.&lt;br /&gt;അപ്പോ ഫ്ളാഷ് ബാക്കിലേക്കുപോകാം.&lt;br /&gt;നഗരമധ്യത്തിലെ കലാലായമാണ് രംഗവേദി.&lt;br /&gt;വര്‍ഷം 1994 ആണോ 1995 ആണോ&lt;br /&gt;എന്ന് ഓര്‍മ്മയില്ല.&lt;br /&gt;ഏതായാലും കലാലയങ്ങളില്‍ പുകവലി വിരുദ്ധ&lt;br /&gt;ബോധവത്കരണവും സത്യപ്രതിജ്ഞകളും&lt;br /&gt;കൊണ്ടുപിടിച്ചു നടന്ന കാലമായിരുന്നുവെന്ന് ഓര്‍ക്കുന്നു.&lt;br /&gt;പുകവലി വിരുദ്ധ കാമ്പസുകളായി&lt;br /&gt;ഓരോ കോളജുകളും മാറുന്ന സമയം.&lt;br /&gt;ഞങ്ങടെ കലാലയ മുത്തശിയും അന്ന്&lt;br /&gt;പുകവലി വിരുദ്ധ കോളജാവാന്‍ തീരുമാനിച്ചു.&lt;br /&gt;മറ്റുകോളജുകളിലേതില്‍നിന്ന് വ്യത്യസ്തമായ&lt;br /&gt;പേരാണ് അന്ന് ഞങ്ങടെ കോളജ് യൂണിയന്‍&lt;br /&gt;ഈ പരിപാടിക്കായി കണ്ടെത്തിയത്.&lt;br /&gt;'സ്മോക് ഫ്രീ കാമ്പസ്'.&lt;br /&gt;അതായത് പുകവലിയുടെ പുകപടലങ്ങള്‍&lt;br /&gt;ഇനി ഈ കാമ്പസിനെ പിടികൂടില്ലെന്ന്...&lt;br /&gt;സംഗതി കസറി. വന്‍ പരിപാടിയായിരുന്നു.&lt;br /&gt;ഉദ്ഘാടനം ശിവദാസമേനോന്‍&lt;br /&gt;ആണെന്നാണ് ഓര്‍മ്മ.&lt;br /&gt;കോളജ് ഒന്നടങ്കം പുകവലി വിരുദ്ധ&lt;br /&gt;പ്രതിജ്ഞ ചൊല്ലുമ്പോള്‍&lt;br /&gt;ഞങ്ങള്‍ കുറച്ചുപേര്‍ മാറിനിന്ന് പുകച്ചുതള്ളുകയായിരുന്നു.&lt;br /&gt;പിന്നീട് ഇതേക്കുറിച്ച് ചോദിച്ച യൂണിയന്‍കാരോട്&lt;br /&gt;അന്ന് ഞങ്ങള്‍ പറഞ്ഞത്&lt;br /&gt;സ്മോക്ഫ്രീ എന്നാല്‍&lt;br /&gt;ഫ്രീയായി സ്മോക് ചെയ്യാനുള്ള&lt;br /&gt;അവകാശം ആണെന്നാണ്.&lt;br /&gt;എന്റെ കലാലയത്തില്‍നിന്നും&lt;br /&gt;ഞാന്‍ പുറത്തിറങ്ങിയിട്ടും&lt;br /&gt;ദശാബ്ദം ഒന്നു കഴിഞ്ഞു.&lt;br /&gt;എന്റെ കോളജ്, എന്റെ കോളജ്&lt;br /&gt;ഉള്‍പ്രേരണ എന്നെ വീണ്ടും കോളജിന്‍ മുറ്റത്തെത്തിച്ചു.&lt;br /&gt;ഒന്നിനും ഒരു മാറ്റവുമില്ല,&lt;br /&gt;റോഡരികില്‍ തണലേകി നിന്ന മരങ്ങളെ&lt;br /&gt;നഗരവികസന പദ്ധതി വിഴുങ്ങിയതൊഴിച്ച്.&lt;br /&gt;മുതിര്‍ന്നാല്‍ ആരും, അത് ഗുരുവാകട്ടെ&lt;br /&gt;ശിഷ്യനാകട്ടെ, കാമ്പസിന്&lt;br /&gt;പുറത്തുപോയേ പറ്റൂ,&lt;br /&gt;മരങ്ങളും ആ ഗണത്തില്‍&lt;br /&gt;വരുമെന്ന് മനസിലായത് ഇപ്പോഴാണ്.&lt;br /&gt;ഒരിക്കല്‍ എന്റെ എല്ലാം എല്ലാമായ കോളജില്‍&lt;br /&gt;ഒരുവട്ടം കൂടി എന്ന പാട്ടു പാടാന്‍&lt;br /&gt;തയ്യാറായി നിന്ന എന്റെ നാസാരന്ധ്രത്തിലേക്ക്&lt;br /&gt;അടിച്ചു കയറിയത് സിഗരറ്റിന്റെ നാറ്റമായിരുന്നു.&lt;br /&gt;ചീഞ്ഞമുട്ടയുടെ ഗന്ധം സുനാമിപോലെ&lt;br /&gt;എന്നെ ആക്രമിച്ചപ്പോള്‍ ഒരു നിമിഷം പകച്ചുപോയി&lt;br /&gt;&lt;a href="http://3.bp.blogspot.com/_qJy7UxX38j4/SJtbiSI4_TI/AAAAAAAAAEU/8vpHKQKkTGs/s1600-h/images11.jpg"&gt;&lt;img alt="" border="0" height="273" id="BLOGGER_PHOTO_ID_5231876036663770418" src="http://3.bp.blogspot.com/_qJy7UxX38j4/SJtbiSI4_TI/AAAAAAAAAEU/8vpHKQKkTGs/s320/images11.jpg" style="cursor: hand; float: right; height: 257px; margin: 0px 0px 10px 10px; width: 173px;" width="212" /&gt;&lt;/a&gt;പിന്നെ ശ്രദ്ധിച്ചപ്പോള്‍ മനസിലായി&lt;br /&gt;പുകവലിക്കാര്‍ക്ക് ഇന്നും&lt;br /&gt;ഈ കലാലയത്തില്‍ കുറവില്ലെന്ന്,&lt;br /&gt;വലിച്ചു ചുമയ്ക്കുന്നവരും&lt;br /&gt;ആസ്വദിച്ച് വലിക്കുന്നവരും,&lt;br /&gt;വലി കണ്ടുരസിക്കുന്നവരും...&lt;br /&gt;എല്ലാം പണ്ടേപോലെ ഇന്നും.&lt;br /&gt;സത്യം 'സ്മോക് ഫ്രീ കാമ്പസ്'&lt;br /&gt;എന്ന പഴയ സ്ലോഗന്‍&lt;br /&gt;അന്വര്‍ത്ഥമായത് ഇപ്പോഴാണ്.&lt;br /&gt;എത്ര ഫ്രീയായാ നാളെയുടെ വാഗ്ദാനങ്ങള്‍&lt;br /&gt;പുക വലിക്കുന്നത്.&lt;br /&gt;പക്ഷേ, ഞാനിത് സഹിക്കില്ല.&lt;br /&gt;പുകവലി നിര്‍ത്തിയ എന്നോട്&lt;br /&gt;ഈ ഭാവി വാഗ്ദാനങ്ങള്‍ ചെയ്യുന്നത്&lt;br /&gt;ശരിയാണോ?&lt;br /&gt;വലി നിര്‍ത്തിയവനേ അറിയൂ&lt;br /&gt;വലിക്കാത്തതിന്റെ വേദന.&lt;br /&gt;അപ്പോള്‍ എന്താ ചെയ്ക,&lt;br /&gt;കഞ്ഞികുടി മുട്ടിക്കുകതന്നെ.&lt;br /&gt;നാട്ടുകാരെ ഓടിവായോ...&lt;br /&gt;പുകവലി നിര്‍ത്തിയെന്നു&lt;br /&gt;സത്യപ്രതിജ്ഞ ചെയ്തവരുടെ&lt;br /&gt;കാമ്പസില്‍ വീണ്ടും ഐ ടി സി&lt;br /&gt;പിടിമുറുക്കുന്നേ.... &lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4506348661145060216-4374945287331430264?l=enthakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://enthakadha.blogspot.com/feeds/4374945287331430264/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4506348661145060216&amp;postID=4374945287331430264' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/4374945287331430264'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/4374945287331430264'/><link rel='alternate' type='text/html' href='http://enthakadha.blogspot.com/2008/08/blog-post.html' title='സ്മോക് ഫ്രീ കാമ്പസ് അഥവാ ഐ ടി സി കാമ്പസ്'/><author><name>santhosheditor</name><uri>http://www.blogger.com/profile/17823092935154172155</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_qJy7UxX38j4/SJtbPACQzHI/AAAAAAAAAEM/uEhv0LlmA1Y/s72-c/images.jpg' height='72' width='72'/><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-4506348661145060216.post-8828952640260411998</id><published>2008-07-19T06:40:00.000-07:00</published><updated>2011-01-01T09:11:04.967-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>മയില്‍പീലി</title><content type='html'>&lt;div&gt;മറവിയുടെ ഇരുട്ടറക്ക് മനസ് എന്ന് പേരിട്ടത് ആരാണെന്ന് അറി&lt;a href="http://1.bp.blogspot.com/_qJy7UxX38j4/SIHvmZ0gixI/AAAAAAAAAEE/_twtV1wm4qs/s1600-h/mayil+peeli.jpg"&gt;&lt;img alt="" border="0" height="262" id="BLOGGER_PHOTO_ID_5224720485771676434" src="http://1.bp.blogspot.com/_qJy7UxX38j4/SIHvmZ0gixI/AAAAAAAAAEE/_twtV1wm4qs/s320/mayil+peeli.jpg" style="cursor: hand; float: right; height: 424px; margin: 0px 0px 10px 10px; width: 272px;" width="294" /&gt;&lt;/a&gt;യില്ല.&lt;/div&gt;&lt;div&gt;അതുകൊണ്ട് തന്നെ അത് എന്റെ ഗവേഷണ വിഷയവും അല്ല.&lt;br /&gt;എന്നിട്ടും ആ ഇരുട്ടറക്കകത്ത് ഒരു പരിശോധനക്ക് ഞാന്‍ മുതിര്‍ന്നത് പഴയ ഒരു ഓട്ടോഗ്രാഫ്തപ്പിയെടുക്കാനായിരുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;പക്ഷേ കയ്യില്‍ തടഞ്ഞത് ഏറ്റവും പുതിയ നോട്ടുബുക്കും&lt;br /&gt;പുത്തന്‍ പേപ്പറിന്റെ പുതുമണം പോലും മാറാത്ത ബുക്ക്.&lt;br /&gt;താളുകള്‍ മറിക്കവെ അതിനുള്ളില്‍ ഞാന്‍ ഒരു മയില്‍ പീലിയെ കണ്ടു.&lt;/div&gt;&lt;br /&gt;&lt;div&gt;അവള്‍, ആ മയില്‍ പീലി എന്നോട് ചോദിചു&lt;/div&gt;&lt;div&gt;'വൈ ഡിഡ് നോട്ട് ഗെറ്റ് മി?'&lt;br /&gt;എന്ത് മറുപടി നല്‍കണം എന്ന് അറിയാതെകുഴങ്ങിയ ഞാന്‍ &lt;/div&gt;&lt;div&gt;ഒടുവില്‍ മയിലിന്റെ തന്നെ സഹായം തേടി. &lt;/div&gt;&lt;div&gt;&lt;br /&gt;കുറച്ചു നിമിഷം ആലോചനയിലാണ്ട &lt;/div&gt;&lt;div&gt;മയില്‍ വേദനയോടെ മൊഴിഞ്ഞു,&lt;/div&gt;&lt;div&gt;'ഇഫ് യു വിഷ്' &lt;/div&gt;&lt;div&gt;എന്ന് പറഞ്ഞോളു... &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;അങ്ങനെ ആ മയില്‍ പീലിയെ &lt;/div&gt;&lt;div&gt;ഞാന്‍ ഇരുട്ടറക്കു പുറത്തെടുത്തു&lt;/div&gt;&lt;div&gt;ഇപ്പോള്‍ എന്റെ പോക്കറ്റ് ഡയറിയില്‍&lt;/div&gt;&lt;div&gt;ഭദ്രമായി അവള്‍, ആ പീലി ജീവിക്കുന്നു &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4506348661145060216-8828952640260411998?l=enthakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://enthakadha.blogspot.com/feeds/8828952640260411998/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4506348661145060216&amp;postID=8828952640260411998' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/8828952640260411998'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/8828952640260411998'/><link rel='alternate' type='text/html' href='http://enthakadha.blogspot.com/2008/07/blog-post.html' title='മയില്‍പീലി'/><author><name>santhosheditor</name><uri>http://www.blogger.com/profile/17823092935154172155</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_qJy7UxX38j4/SIHvmZ0gixI/AAAAAAAAAEE/_twtV1wm4qs/s72-c/mayil+peeli.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4506348661145060216.post-215237424488924866</id><published>2008-06-20T00:08:00.000-07:00</published><updated>2011-01-01T09:10:58.364-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ചുഴിക്കുറ്റം</title><content type='html'>&lt;div&gt;&lt;div&gt;&lt;span style="font-size: 130%;"&gt;&lt;strong&gt;&lt;span style="color: #000099;"&gt;&lt;em&gt;പേര്‍&lt;/em&gt;&lt;/span&gt;&lt;/strong&gt; &lt;/span&gt;രാമചന്ദ്രന്‍ ആള്‍ സുമുഖനാ..ആറടി ഉയരം.. അതികായന്‍ എന്നും പറായാം. പൊലീസ് സേനയില്‍ ഹെഡ് കോണ്‍സ്റ്റ്ബിള്‍ ആണ്.നിയമം നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തന്നെ കിട്ടില്ലെന്നാണ് അതിയാ&lt;a href="http://1.bp.blogspot.com/_qJy7UxX38j4/SFtX6u55skI/AAAAAAAAAD0/ESrGELs8Aco/s1600-h/aaaaaaaaaaaaaaaaaaaaaaaaaaaaaaaaa.jpg"&gt;&lt;/a&gt;ന്റെ അവകാശ വാദം.&lt;br /&gt;രാമചന്ദ്രന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒക്കെ ഒരു ചുഴിക്കുറ്റം...ഇല്ലെങ്കില്‍ ഇപ്പൊള്‍ കുറഞ്ഞ പക്ഷം ഒരു ഡിവൈ എസ് പി എങ്കിലും ആകേണ്‍ടതായിരുന്നു മേല്പ്പടിയാന്‍...എന്തു ചെയ്യാം എസ് എസ് എല്‍ സി കഴിഞ്ഞപ്പോള്‍ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപൊകന്‍ രാമചന്ദ്രനു കഴിഞ്ഞില്ല. പതിവ് വില്ലന്‍, പണം... അവന്‍ തന്നെയാണ് ഇവിടെയും കളിനിയമം തെറ്റിച്ചത്.&lt;br /&gt;അകാലത്തില്‍ വിട്ടുപോയ പിതാവ്, കൂലിപ്പണിക്കു പോലും പോകാന്‍ കഴിയാത്ത അമ്മ. പറ&lt;a href="http://1.bp.blogspot.com/_qJy7UxX38j4/SFtYQrWdTKI/AAAAAAAAAD8/Znwk-_aJiQI/s1600-h/20070406001908501.jpg"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5213858037149551778" src="http://1.bp.blogspot.com/_qJy7UxX38j4/SFtYQrWdTKI/AAAAAAAAAD8/Znwk-_aJiQI/s320/20070406001908501.jpg" style="cursor: hand; float: right; margin: 0px 0px 10px 10px;" /&gt;&lt;/a&gt;ക്കമുറ്റാത്ത രണ്ട് സഹോദരിമാര്‍. എല്ലാഭാരവും രാമച്ന്ദ്രന്റെ തോളില്‍... പിന്നെന്താ ചെയ്യുക...ചുഴിക്കുറ്റം തന്നെ....&lt;br /&gt;ചെയ്യാത്ത ജോലികള്‍ ഇല്ല. പത്രം ഇടല്‍ മുതല്‍ വര്‍ക്കുഷോപ്പില്‍ അസിസ്റ്റ്ന്റ് വരേ... അങ്ങനെ നീളുന്നു തസ്തികകള്‍...ഇതിനിടയില്‍ ആണു പൊലീസിലേക്ക് ആളെ എടുക്കുന്ന വിവരം അറിഞ്ഞത്. അപേക്ഷിച്ചു,പരീക്ഷ എഴുതി, ഫിസിക്കലും പാസായി.അങ്ങനെ രാമചന്ദ്രനും പൊലീസായി.&lt;br /&gt;ഇത്രയൊക്കെ വ്യക്തമായി പറയാന്‍ രാമചന്ദ്രനുമായി എനിക്കു എന്ത് ബന്ധം എന്നു ചോതിച്ചാല്‍ ഒന്നും ഇല്ല. എങ്കിലും ഞാന്‍ അറിയും രാമചന്ദ്രനെ...&lt;br /&gt;കവടിയാര്‍ ടി ടി സിക്ക് മുന്നില്‍ വച്ചാണ് ആദ്യമായി രാമചന്ദ്രനെ കാണുന്നത്. സെക്രട്ടേറിയറ്റിന് തൊട്ടടുത്തള്ള സ്റ്റേഷനില്‍ ആയിരുന്നു അന്ന് ആ ഹെഡ് കോണ്‍സ്റ്റ്ബിള്‍ ജോലിചെയ്തിരുന്നത്. ഒരു ലിഫ്റ്റ്... അത്രയെ ആ മാന്യദേഹത്തിനു ആവശ്യം ഉണ്‍ടായിരുന്നുള്ളൂ. അത് നല്‍കന്‍ എനിക്ക് വിരോധവും ഉണ്ടായില്ല. പിന്നെപ്പിന്നെ അത് പതിവായി.&lt;br /&gt;ഹെല്‍മെറ്റ് ഇല്ലാതെയുള്ള സ്കൂട്ടര്‍ യാത്രയില്‍ ഒരു പൊലീസുകാരന്‍ ഒപ്പം ഉണ്ടാകുന്നത് ഒരു ബലമല്ലേ...&lt;br /&gt;ഈ യത്രാ വേളകളിലാണ് രാമചന്ദ്രന്‍ തന്റെ ജീവിതാനുഭവങ്ങള്‍ ഒന്നൊന്നായി പറയുന്നത്. അങ്ങനെയിരിക്കെ രാമചന്ദ്രന് ട്രാന്‍സ്ഫറായി... &lt;/div&gt;&lt;div&gt;വീടിനു കുറച്ചുകൂടി അടുത്തേക്ക്, മ്യൂസിയം സ്റ്റേഷനിലേക്ക്..&lt;/div&gt;&lt;div&gt;അന്നാണ് ആദ്യമായി ഒരുപൊലീസുകാരപ്പം  ഒരുപൊലീസുകാരനൊപ്പം മദ്യപിക്കുന്നത്, രാമചന്ദ്രന്റെ വക ചെലവ്.&lt;br /&gt;അടുത്ത ദിവസം രാവിലെ യാത്രക്കിടെ ടി ടി സിക്ക് മുന്നില്‍ എത്തിയപ്പോള്‍ പതിവുപൊലെ രാമചന്ദ്രന്‍ അവിടുണ്ട്, പക്ഷേ യൂണിഫോമില്‍ ആയിരുന്നു എന്നു മാത്രം. പുതിയ സ്റ്റേഷനിലേക്ക് ആദ്യമായി പോകുകയല്ലേ... അതിനാലാവും എന്നാ ഞാന്‍ കരുതിയത്.&lt;br /&gt;അപ്പോഴേക്കും ആ അതികായന്‍ കൈ നീട്ടിക്കഴിഞ്ഞിരുന്നു. പതിവുപോലെ ഞാന്‍ ചുണ്ടിലൊരു ചിരിയുമായി സ്കൂട്ടര്‍ നിര്‍ത്തി. എന്നാല്‍ സ്കൂട്ടറിന് പിന്നിലേക്ക് കയറാതെ, നിവര്‍ത്തിപ്പിടിച്ച കൈ താഴ്ത്തിയിടാതെ, പതിഞ്ഞ സ്വരത്തില്‍ അദ്ദേഹം മൊഴിഞ്ഞു...എവിടെ ഹെല്‍മറ്റ്, എട് നൂറ് രൂന്‍ ഫൈന്‍...&lt;br /&gt;ഒന്നും മനസിലാവാതെ ഞാന്‍ പകചു നിന്നപ്പോള്‍രാമചന്ദ്രന്റെ ഭാവം മാറി, ശബ്ദം കനത്തു.മര്യാദക്ക് ഫൈന്‍ അടച്ചേ എന്നായി ആ ഹെഡ്കൊന്‍സ്റ്റ്ബിള്‍.&lt;/div&gt;&lt;div&gt;എന്നില്‍നിന്നും പണം പിടിച്ചുവാങ്ങുമ്പോള്‍സ്വകാര്യമായി ഒന്നുകൂടി രാമചന്ദ്രന്‍ പറഞ്ഞു...&lt;/div&gt;&lt;div&gt;അവര്‍ എന്നെ കാത്ത് നില്‍ക്കുക ആയിരുന്നു അത്രേ... &lt;/div&gt;&lt;div&gt;ഒന്നു ഫൈന്‍ അടിക്കാന്‍.&lt;br /&gt;പിന്നീടാണ് എനിക്ക് കാര്യം മനസിലായത്... &lt;/div&gt;&lt;div&gt;ഒക്കെ എന്റെ ചുഴിക്കുറ്റം...&lt;/div&gt;&lt;div&gt;അല്ലെങ്കില്‍ ഒരു പൊലിസുകാരനെ ആരെങ്കിലും വിശ്വസിക്കുമോ...&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4506348661145060216-215237424488924866?l=enthakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://enthakadha.blogspot.com/feeds/215237424488924866/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4506348661145060216&amp;postID=215237424488924866' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/215237424488924866'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4506348661145060216/posts/default/215237424488924866'/><link rel='alternate' type='text/html' href='http://enthakadha.blogspot.com/2008/06/blog-post_20.html' title='ചുഴിക്കുറ്റം'/><author><name>santhosheditor</name><uri>http://www.blogger.com/profile/17823092935154172155</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_qJy7UxX38j4/SFtYQrWdTKI/AAAAAAAAAD8/Znwk-_aJiQI/s72-c/20070406001908501.jpg' height='72' width='72'/><thr:total>11</thr:total></entry></feed>
